Wednesday, December 10, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തിരുവിതാംകൂര്‍ ദേവസ്വം ക്ഷേത്രങ്ങളില്‍ കാണിക്കയെണ്ണാന്‍ പുതിയ സംവിധാനം

by Punnyabhumi Desk
May 7, 2012, 12:12 pm IST
in കേരളം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളില്‍ കാണിക്കപ്പണം എണ്ണുന്നതിനു പുതിയ കേന്ദ്രീകൃത സംവിധാനം. ക്ഷേത്രങ്ങളിലെ കാണിക്ക ഒരു പ്രത്യേക സ്ഥലത്ത് എത്തിച്ച് എണ്ണിത്തിട്ടപ്പെടുത്തുന്ന സംവിധാനമാണിത്.  കാണിക്കത്തുക എണ്ണിത്തിട്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു കാലങ്ങളായി ഉയരുന്ന ആരോപണങ്ങള്‍ക്കു പരിഹാരമെന്ന നിലയിലാണു പുതിയ സംവിധാനം കൊണ്ടുവരുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം ജില്ലയിലെ ക്ഷേത്രങ്ങളിലാണ് നടപ്പാക്കുന്നത്. പുതിയ സംവിധാനം അനുസരിച്ചു ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി പൊട്ടിച്ചു ചാക്കില്‍കെട്ടി, വാഹനങ്ങളില്‍ കയറ്റി കേന്ദ്രീകൃത എണ്ണല്‍ കേന്ദ്രത്തില്‍ കൊണ്ടുവന്ന് എണ്ണിത്തിട്ടപ്പെടുത്തും.

ഭക്തര്‍ കാണിക്കയിടുന്ന തുക അതതു ക്ഷേത്രങ്ങളില്‍ തന്നെ എണ്ണിത്തിട്ടപ്പെടുത്തുന്ന രീതിയായിരുന്നു ഇതുവരെ. കാണിക്കയെണ്ണല്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായിട്ടാണു പുതിയ സംവിധാനമെന്നു ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ചില്‍ ചേര്‍ന്ന ബോര്‍ഡ് യോഗമാണു കേന്ദ്രീകൃത കാണിക്കയെണ്ണല്‍ സംവിധാനം കൊണ്ടുവരാന്‍ തീരുമാനിച്ചത്. 2009ല്‍ ദേവസ്വം കമ്മീഷണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഈ തീരുമാനത്തിനു ബോര്‍ഡിന്റെ അനുമതി ലഭ്യമാകാന്‍ പിന്നെയും രണ്ടുവര്‍ഷം കാത്തിരിക്കേണ്ടിവന്നു.

പുതിയ സംവിധാനത്തിനെതിരേ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഓരോ ക്ഷേത്രത്തിലെയും നടവരുമാനം എത്രയെന്ന് അറിയാനുള്ള ഭക്തജനങ്ങളുടെ അവകാശം പുതിയ സംവിധാനം വരുന്നതോടെ നഷ്ടമാകുമെന്ന ആശങ്കയാണ് ചില ഉപദേശക സമിതികള്‍ക്കുള്ളത്.

ShareTweetSend

Related News

കേരളം

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍

കേരളം

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

കേരളം

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

Discussion about this post

പുതിയ വാർത്തകൾ

ഹിന്ദു കുടുംബ സമീക്ഷ: കോഴിക്കോട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍

ഹിന്ദു കുടുംബ സമീക്ഷ: വയനാട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: തൃശൂര്‍ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: പാലക്കാട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കണ്ണൂര്‍ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കാസര്‍ഗോഡ് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

മധുസൂദനന്‍ നായര്‍ നിര്യാതനായി

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies