Thursday, July 3, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150 വര്‍ഷം: ജീവനക്കാരുടെ കൂട്ടായ്മ നടത്തി

by Punnyabhumi Desk
Nov 8, 2019, 04:27 pm IST
in കേരളം

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ജീവനക്കാരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. മുന്‍ ചീഫ് സെക്രട്ടറി സി. പി. നായര്‍ ഉദ്ഘാടനം ചെയ്തു.

ഓരോ ഫയലും പരിഗണനയ്ക്ക് എടുക്കുമ്പോഴും അതില്‍ ഒരു കുടുംബമുണ്ടെന്ന ചിന്തയുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം ജീവനക്കാരോട് ആദ്യം പറഞ്ഞത് സി. കേശവനാണ്. എല്ലാ ജീവനക്കാരും മനസ്സില്‍ സൂക്ഷിക്കേണ്ട കാര്യമാണത്. 32 വര്‍ഷം സെക്രട്ടേറിയറ്റില്‍ ജോലി ചെയ്തു. ഇക്കാലയളവിലെ സെക്രട്ടേറിയറ്റിന്റെ വികാസപരിണാമങ്ങളെല്ലാം കണ്ടു. ഇ. എം. എസ് നമ്പൂതിരിപ്പാട്, സി. അച്യുതമേനോന്‍, കെ. കരുണാകരന്‍, ഇ. കെ. നായനാര്‍ തുടങ്ങിയ മഹാത്മാക്കളായ മുഖ്യമന്ത്രിമാര്‍ക്കൊപ്പം ജോലി ചെയ്യാനായെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തിന്റെ നല്ല ഭാഗം മുഴുവന്‍ സെക്രട്ടേറിയറ്റിലാണ് ചെലവഴിച്ചതെന്ന് അധ്യക്ഷത വഹിച്ച മുന്‍ ചീഫ് സെക്രട്ടറിയും ഐ. എം. ജി ഡയറക്ടറുമായ കെ. ജയകുമാര്‍ പറഞ്ഞു. അധികാരത്തിലിരിക്കുന്ന സമയം ജനങ്ങളെ മറന്ന് പ്രവര്‍ത്തിക്കരുത്. നിരവധി ചരിത്ര പുരുഷന്‍മാര്‍ കടന്നുവന്നയിടമാണ് ദര്‍ബാര്‍ ഹാള്‍. നമ്മളൊക്കെ പോയാലും സെക്രട്ടേറിയറ്റും ദര്‍ബാര്‍ ഹാളും ഉണ്ടാവും. നമ്മളിരിക്കുന്ന സ്ഥലത്ത് ജനോപകാരപ്രദമായ ചിന്തകള്‍ ഉണ്ടാവണം. സെക്രട്ടേറിയറ്റിന് മുന്നില്‍ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗ് സംവിധാനം ഒരുക്കണമെന്നും സെക്രട്ടേറിയറ്റ് ലൈബ്രറിയില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കുന്നത് പരിഗണിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, ചരിത്രകാരനും മാധ്യമപ്രവര്‍ത്തകനുമായ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി. ആര്‍. ഡി പ്രസ്റിലീസ് വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. സുരേഷ്‌കുമാര്‍ സ്വാഗതവും പൊതുഭരണവകുപ്പ് അണ്ടര്‍ സെക്രട്ടറി എ. കെ. സിദ്ദിഖ് നന്ദിയും പറഞ്ഞു.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies