Wednesday, December 10, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സത്‌നം സിംഗിന്റെ മരണം: പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടര്‍മാര്‍ പണിമുടക്കി

by Punnyabhumi Desk
Aug 17, 2012, 02:19 pm IST
in കേരളം

തിരുവനന്തപുരം: ബീഹാര്‍ സ്വദേശി സത്നം സിംഗിന്റെ മരണത്തെത്തുടര്‍ന്ന്‌ ഡോക്‌ടര്‍മാര്‍ക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ കെ.ജി.എം.ഒ.എ യുടെ നേതൃത്വത്തില്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടര്‍മാര്‍ പണിമുടക്കി. കരുനാഗപ്പള്ളി താലൂക്ക്‌ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, കൊട്ടാരക്കര താലൂക്ക്‌ ആശുപത്രി എന്നിവിടങ്ങളിലും ഡോക്‌ടര്‍മാര്‍ പണിമുടക്കുകയാണ്‌.

പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ഒ.പി വിഭാഗത്തിന്‍റെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചിരിക്കയാണ്. അന്തേവാസികളെ  പരിശോധിക്കാന്‍ ഒരു ഡോക്‌ടറെ മാത്രം ചുമതലപ്പെടുത്തിയാണ്‌ മറ്റുള്ളവര്‍ പണിമുടക്കിയത്‌. പേരൂര്‍ക്കട ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ക്കെതിരെയുള്ള നടപടി പിന്‍വലിച്ചില്ലെങ്കില്‍ സമരം തിരുവനന്തപുരം ജില്ലയിലെ മറ്റ്‌ ആശുപത്രികളിലേക്ക്‌ വ്യാപിപ്പിക്കുമെന്നാണ്‌ സൂചന. അതേസമയം പണിമുടക്കിനെ തുടര്‍ന്ന് രോഗികള്‍ വലഞ്ഞു.

ഇന്ന്‌ വൈകിട്ട്‌ സംഘടനയുടെ ജില്ലാ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ നാളെ മുതല്‍ സമരം ആരംഭിക്കും. സത്നം സിംഗിനെ ദേഹപരിശോധനയ്ക്ക്‌ വിധേയമാക്കുന്നതില്‍ വീഴ്‌ച വരുത്തിയതിനാണ്‌ ആറ്‌ ഡോക്‌ടര്‍മാരെ സ്ഥലം മാറ്റിയത്‌. പേരൂര്‍ക്കടയിലെ ഒരു ഡോക്‌ടറെ പിരിച്ചുവിടുകയും രണ്ടു ഡോക്‌ടര്‍മാരെ സ്ഥലം മാറ്റുകയും ചെയ്‌തു.

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡോ. വീണാ ജി. തിലകിനെയാണ്‌ പിരിച്ചുവിട്ടത്‌. ഡോ. മായാ രാഘവനെ ആറ്റിങ്ങല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററിലേക്കും രാമചന്ദ്രന്‍ നായരെ  ജനറല്‍ ആശുപത്രിയിലേക്കും സ്ഥലംമാറ്റി. കൊല്ലം ജില്ലാ ആശുപത്രിയിലെ ഡോ.ഹരീഷ്‌ മണിയെ കടയ്ക്കല്‍ താലൂക്കാശുപത്രിയിലേക്കും കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെ ഡോക്‌ടര്‍മാരായ ചിന്ത സുകുമാരനെ തഴവ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും കിരണിനെ കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയിലേക്കുമാണ്‌ മാറ്റിയത്‌.

ShareTweetSend

Related News

കേരളം

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍

കേരളം

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

കേരളം

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

Discussion about this post

പുതിയ വാർത്തകൾ

ഹിന്ദു കുടുംബ സമീക്ഷ: മലപ്പുറം ജില്ലയില്‍(തീരദേശ മേഖല) സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: മലപ്പുറം ജില്ലയില്‍ (മലയോര മേഖല) സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കോഴിക്കോട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍

ഹിന്ദു കുടുംബ സമീക്ഷ: വയനാട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: തൃശൂര്‍ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: പാലക്കാട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കണ്ണൂര്‍ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കാസര്‍ഗോഡ് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

മധുസൂദനന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies