Thursday, November 6, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഭക്തര്‍ക്കു സായുജ്യമായി ചെട്ടികുളങ്ങര കുംഭഭരണി

by Punnyabhumi Desk
Feb 17, 2013, 01:24 pm IST
in കേരളം

മാവേലിക്കര: വര്‍ണവര്‍ഷത്തില്‍ നിറഞ്ഞു ഭക്തര്‍ക്കു സായൂജ്യം പകര്‍ന്നു ചെട്ടികുളങ്ങര കുംഭഭരണി സമാപിച്ചു. ഭക്തജനലക്ഷങ്ങളാണ് ദേവീപ്രസാദത്തിനായി ചെട്ടികുളങ്ങര ദേവീക്ഷേത്ര സന്നിധിയിലെത്തിയത്. ചെട്ടികുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ടു 13 കരക്കാര്‍ ഒരുക്കുന്ന കെട്ടുകാഴ്ചകളാണു കുംഭഭരണിയുടെ മാറ്റുകൂട്ടുന്നത്. കുത്തിയോട്ടപ്പാട്ട് ആര്‍പ്പുവിളി, കരകം, കാവടി, മുത്തുക്കുട, പഞ്ചവാദ്യം, പാണ്ടിമേളം എന്നിവയോടെ ആഘോഷപൂര്‍വമാണ് 13 കരക്കാര്‍ കെട്ടുകാഴ്ചകള്‍ ക്ഷേത്രത്തിലെത്തിച്ചത്. തുടര്‍ന്നു മുറയനുസരിച്ചു ക്ഷേത്ര നടയിലെത്തി ദേവിയെ വണങ്ങിയശേഷം കെട്ടുകാഴ്ചകളൊന്നൊന്നായി ക്ഷേത്രത്തിനു മുമ്പിലുള്ള കളിക്കണ്ടത്തില്‍ അണിനിരന്നു. പുലര്‍ച്ചെ മൂന്നോടെ ഓരോ കെട്ടുകാഴ്ചയ്ക്കും മുമ്പിലേക്കു ദേവിയെ എഴുന്നള്ളിച്ചു.

പ്രഭാതത്തില്‍ത്തന്നെ കുത്തിയോട്ട സംഘങ്ങളുടെ ക്ഷേത്രത്തിലേക്കുള്ള പ്രവാഹം ആരംഭിച്ചിരുന്നു. കുത്തിയോട്ട വഴിപാടു നടത്തുന്ന വീട്ടുകാര്‍ ഒരാഴ്ച മുമ്പുമുതല്‍ രേവതി നാള്‍ വരെയുള്ള ദിവസങ്ങളില്‍ സന്ധ്യക്കുശേഷം പരിചയസമ്പന്നരായ ആശാന്മാരെക്കൊണ്ട് കുത്തിയോട്ടച്ചുവട് പരിശീലിപ്പിച്ചു ചൂരല്‍മുറിഞ്ഞ ബാലന്‍മാരെ ആഘോഷപൂര്‍വമാണ് രാവിലെ ക്ഷേത്രത്തിലെത്തിച്ചത്.

കുത്തിയോട്ടപ്പാട്ട്, മുത്തുക്കുട, താലപ്പൊലി, ആര്‍പ്പുവിളി, പഞ്ചവാദ്യം, നാദസ്വരമേളം എന്നിവയുടെ അകമ്പടിയോടെ കുത്തിയോട്ടബാലന്മാരെ ക്ഷേത്രത്തിലേക്കാനയിച്ചു. ക്ഷേത്രത്തിലെത്തിയ ബാലന്മാര്‍ ക്ഷേത്ര പ്രദക്ഷിണത്തിനു ശേഷം ദേവീനടയിലെത്തി ചുവടുകള്‍ ചവിട്ടി ചൂരല്‍മുറിഞ്ഞ നൂല്‍ ഊരി ദക്ഷിണയോടൊപ്പം ദേവിക്കു സമര്‍പ്പിച്ചതോടെ ചടങ്ങുകള്‍ അവസാനിച്ചു.

ShareTweetSend

Related News

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies