Saturday, January 3, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

1977 മുതലുള്ള കൃഷിഭൂമികള്‍ക്കു പട്ടയം നല്‍കണമെന്ന് പി.സി. ജോര്‍ജ്

by Punnyabhumi Desk
Jul 31, 2013, 01:57 pm IST
in കേരളം

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് 1977 മുതലുള്ള കൃഷിഭൂമികള്‍ക്കെല്ലാം പട്ടയം നല്‍കണമെന്നു സര്‍ക്കാര്‍ ചീഫ് വിപ്പും കേരള കോണ്‍ഗ്രസ്-എം വൈസ് ചെയര്‍മാനുമായ പി.സി. ജോര്‍ജ്. കാഞ്ഞങ്ങാട് ഗസ്റ്ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടയം നല്‍കുമെന്നു പ്രഖ്യാപനം നടത്തിയിട്ടു 35 വര്‍ഷങ്ങള്‍ പിന്നിട്ടു. പത്തില്‍ ഒരാള്‍ക്കു പോലും ഇന്നു പട്ടയമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുഖംനോക്കാതെ തീരുമാനമെടുക്കണം. കര്‍ഷകര്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചിരുന്നു പാര്‍ശ്വവത്കരിക്കപ്പെട്ട ജനസമൂഹത്തിനു പ്രാധാന്യം കൊടുത്തുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണം. ന്യൂനപക്ഷങ്ങള്‍ക്കു മുന്‍ഗണന നല്‍കുമ്പോള്‍ ഏറ്റവും വേദനിക്കുന്നതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ ബ്രാഹ്മണ സമുഹത്തിനു പ്രധാന പരിഗണന നല്‍കണം. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കു വന്നാല്‍ മാത്രം പ്രശ്നപരിഹാരമാവില്ല. അതേസമയം ഉപമുഖ്യമന്ത്രിപദം സംബന്ധിച്ചു ഘടകകക്ഷികളോടു പറഞ്ഞുതീര്‍ക്കാവുന്ന കാര്യമേയുള്ളൂ. ഘടകകക്ഷികള്‍ വിട്ടുവീഴ്ചയ്ക്കു തയാറായ പാര്‍ട്ടികളാണ്.

തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ടിനു നല്ല നമസ്കാരം പറഞ്ഞ പി.സി.ജോര്‍ജ്, ഗണേഷ്കുമാറിനെതിരേ താന്‍ വസ്തുതകള്‍ മാത്രമാണു നിരത്തിയതെന്നും കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളി നടേശനെ ആര്‍ക്കും ചെറുതായി കാണാനാവില്ലെന്നും 33 വര്‍ഷമായി താന്‍ എസ്എന്‍ഡിപിയുമായി നല്ല ബന്ധത്തിലാണെന്നും ചീഫ് വിപ്പ് പറഞ്ഞു. ആയിരക്കണക്കിനു മഹിളാ കോണ്‍ഗ്രസുകാരുള്ളപ്പോഴാണു ശാലുവിനെ സെന്‍സര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്. കേരളത്തില്‍ ഇടതുപക്ഷം ക്ഷയിച്ചുപോയെന്നും അതാണു രാപകല്‍ സമരത്തിലൂടെ വ്യക്തമാകുന്നതെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു.

ShareTweetSend

Related News

കേരളം

ശബരിമല യുവതി പ്രവേശത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതെന്ന് ജി.സുകുമാരന്‍ നായര്‍

കേരളം

അനന്തപുരിയുടെ മേയറായി വി.വി.രാജേഷ് സത്യപ്രതിജ്ഞ ചെയ്തു

കേരളം

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 126-ാം ജയന്തി: ഡിസംബര്‍ 19ന് ശ്രീരാമദാസ ആശ്രമത്തില്‍ ഹനുമത് പൊങ്കാല

Discussion about this post

പുതിയ വാർത്തകൾ

ശബരിമല യുവതി പ്രവേശത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതെന്ന് ജി.സുകുമാരന്‍ നായര്‍

അനന്തപുരിയുടെ മേയറായി വി.വി.രാജേഷ് സത്യപ്രതിജ്ഞ ചെയ്തു

കെ.പി ചിത്രഭാനു നിര്യാതനായി

ഹിന്ദു കുടുംബ സമീക്ഷ: തിരുവനന്തപുരം ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: ആലപ്പുഴ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: ഇടുക്കി ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 126-ാം ജയന്തി: ഡിസംബര്‍ 19ന് ശ്രീരാമദാസ ആശ്രമത്തില്‍ ഹനുമത് പൊങ്കാല

ഹിന്ദു കുടുംബ സമീക്ഷ: കോട്ടയം ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies