Thursday, November 13, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

1977 മുതലുള്ള കൃഷിഭൂമികള്‍ക്കു പട്ടയം നല്‍കണമെന്ന് പി.സി. ജോര്‍ജ്

by Punnyabhumi Desk
Jul 31, 2013, 01:57 pm IST
in കേരളം

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് 1977 മുതലുള്ള കൃഷിഭൂമികള്‍ക്കെല്ലാം പട്ടയം നല്‍കണമെന്നു സര്‍ക്കാര്‍ ചീഫ് വിപ്പും കേരള കോണ്‍ഗ്രസ്-എം വൈസ് ചെയര്‍മാനുമായ പി.സി. ജോര്‍ജ്. കാഞ്ഞങ്ങാട് ഗസ്റ്ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടയം നല്‍കുമെന്നു പ്രഖ്യാപനം നടത്തിയിട്ടു 35 വര്‍ഷങ്ങള്‍ പിന്നിട്ടു. പത്തില്‍ ഒരാള്‍ക്കു പോലും ഇന്നു പട്ടയമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുഖംനോക്കാതെ തീരുമാനമെടുക്കണം. കര്‍ഷകര്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചിരുന്നു പാര്‍ശ്വവത്കരിക്കപ്പെട്ട ജനസമൂഹത്തിനു പ്രാധാന്യം കൊടുത്തുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണം. ന്യൂനപക്ഷങ്ങള്‍ക്കു മുന്‍ഗണന നല്‍കുമ്പോള്‍ ഏറ്റവും വേദനിക്കുന്നതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ ബ്രാഹ്മണ സമുഹത്തിനു പ്രധാന പരിഗണന നല്‍കണം. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കു വന്നാല്‍ മാത്രം പ്രശ്നപരിഹാരമാവില്ല. അതേസമയം ഉപമുഖ്യമന്ത്രിപദം സംബന്ധിച്ചു ഘടകകക്ഷികളോടു പറഞ്ഞുതീര്‍ക്കാവുന്ന കാര്യമേയുള്ളൂ. ഘടകകക്ഷികള്‍ വിട്ടുവീഴ്ചയ്ക്കു തയാറായ പാര്‍ട്ടികളാണ്.

തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ടിനു നല്ല നമസ്കാരം പറഞ്ഞ പി.സി.ജോര്‍ജ്, ഗണേഷ്കുമാറിനെതിരേ താന്‍ വസ്തുതകള്‍ മാത്രമാണു നിരത്തിയതെന്നും കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളി നടേശനെ ആര്‍ക്കും ചെറുതായി കാണാനാവില്ലെന്നും 33 വര്‍ഷമായി താന്‍ എസ്എന്‍ഡിപിയുമായി നല്ല ബന്ധത്തിലാണെന്നും ചീഫ് വിപ്പ് പറഞ്ഞു. ആയിരക്കണക്കിനു മഹിളാ കോണ്‍ഗ്രസുകാരുള്ളപ്പോഴാണു ശാലുവിനെ സെന്‍സര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്. കേരളത്തില്‍ ഇടതുപക്ഷം ക്ഷയിച്ചുപോയെന്നും അതാണു രാപകല്‍ സമരത്തിലൂടെ വ്യക്തമാകുന്നതെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു.

ShareTweetSend

Related News

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തു

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies