Sunday, November 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

യെമനില്‍ നിന്നും മടങ്ങിവരാനുള്ള സൗകര്യം പ്രയോജനപ്പെടുത്തണം

by Punnyabhumi Desk
Apr 6, 2015, 03:35 pm IST
in കേരളം

തിരുവനന്തപുരം: യെമനില്‍ നിന്നും എത്രയുംവേഗം മടങ്ങിവരാന്‍ എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിക്കഴിഞ്ഞതായും ഈ സാഹചര്യം പ്രയോജനപ്പെടുത്തി മലയാളികള്‍ മടങ്ങിയെത്തണമെന്നും സാംസ്‌കാരിക-പി.ആര്‍.ഡി.-നോര്‍ക്ക മന്ത്രി കെ.സി.ജോസഫ് അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നിയമസഭാചേമ്പറില്‍ ചേര്‍ന്ന അവലോകന യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യെമനില്‍ ഏകദേശം മൂവായിരത്തോളം മലയാളികള്‍ ഉള്ളതില്‍ 823 പേരെ തിരിച്ചെത്തിച്ചുകഴിഞ്ഞു. ഇതില്‍ 247 പേര്‍ മുംബൈയിലാണെത്തിയത്. ശേഷിക്കുന്നവരെ എത്തിക്കാനുള്ള നടപടികള്‍ ത്വരിതഗതിയില്‍ നടന്നുവരുന്നുണ്ട്. യെമനില്‍ നിന്നുള്ളവരെയുംകൊണ്ടുള്ള വിമാനം മുംബൈവരെയെ എത്തുന്നുള്ളു. ഇത് കൊച്ചിവരെ നീട്ടാന്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിലൂടെ ശാരീരികവും മാനസികവുമായുള്ള അധിക നഷ്ടം ഒഴിവാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ ഉണ്ടെങ്കിലേ ആശുപത്രി പ്രവര്‍ത്തിപ്പിക്കാനാകൂ എന്ന അവസ്ഥയാണവിടെ. അതുകൊണ്ടാണ് തുടക്കത്തില്‍ ഇവരുടെ തിരിച്ചുവരവ് സംബന്ധിച്ച് ചില പ്രശ്‌നങ്ങള്‍ നേരിട്ടത്. എന്നാല്‍ ഇപ്പോള്‍ ചില ആശുപത്രി അധികൃതര്‍ തന്നെ പാസ്‌പോര്‍ട്ട് മടക്കി നല്‍കുകയും എക്‌സിറ്റ് ചാര്‍ജ്, എക്‌സിറ്റ് വിസ എന്നിവയുള്‍പ്പെടെ സഹായം നല്‍കുകയും ചെയ്യുന്നുണ്ട്. യെമനിലെ മലയാളികളെ സംബന്ധിച്ച വിവരങ്ങള്‍ ആരായുന്നതിന് നേരത്തെതന്നെ നോര്‍ക്ക കണ്‍ട്രോള്‍ റൂം ആരംഭിച്ചിരുന്നു.

ടോള്‍ഫ്രീ നമ്പറില്‍ ഇന്ത്യയില്‍നിന്നും 1800 425 3939 വിദേശത്തുനിന്നും 0091 4712 333339 എന്നീ നമ്പരില്‍ വിളിക്കാവുന്നതാണ്.

ShareTweetSend

Related News

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies