Sunday, March 15, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ക്വാറി ഉടമകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം

by Punnyabhumi Desk
Oct 13, 2015, 05:01 pm IST
in കേരളം

തിരുവനന്തപുരം: ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്നതും ഉപേക്ഷിക്കപ്പെട്ടതുമായ ക്വാറികളെ സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍ മുഖാന്തിരം വിവരശേഖരണം നടത്തി മൂന്ന് മാസത്തിനുളളില്‍ ഉപേക്ഷിക്കപ്പെട്ട ക്വാറികള്‍ക്ക് ചുറ്റും സംരക്ഷണ ഭിത്തി, വേലി, അപായ സൂചനാ ബോര്‍ഡ് തുടങ്ങിയവ ക്വാറി/ സ്ഥലം ഉടമയെകൊണ്ട് സ്ഥാപിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

അപായ സൂചനാ ബോര്‍ഡ്, സംരക്ഷണ ഭിത്തി/ വേലി നിര്‍മ്മിച്ചിട്ടില്ലാത്തതും ഉപേക്ഷിക്കപ്പെട്ടതുമായ ക്വാറികളുടെ സ്ഥലത്തിന്റെ ഉടമകള്‍ മൂന്ന് മാസത്തിനുളളില്‍ ഇവ സ്ഥാപിച്ച് നിയമ നടപടികള്‍ ഒഴിവാക്കണമെന്ന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് അറിയിച്ചു. ധാതുഖനന ചട്ടങ്ങള്‍ അനുസരിച്ച് ഖനനം കഴിഞ്ഞ സ്ഥലങ്ങള്‍ മൂടുകയോ സംരക്ഷണ ഭിത്തിയോ, വേലിയോ നിര്‍മ്മിച്ച് ജനങ്ങള്‍ക്കും സ്വത്തിനും അപകടം ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തുകയോ ചെയ്യേണ്ടത് ഖനനം നടത്തിയ വ്യക്തിയുടെ/ സ്ഥലം ഉടമയുടെ ഉത്തരവാദിത്തമാണ്. അത്തരം സ്ഥലങ്ങളില്‍ അപായ സൂചന നല്‍കുന്ന ബോര്‍ഡ് സ്ഥാപിക്കേണ്ടതും ഖനന/ സ്ഥലം ഉടമയുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഖനനം കഴിഞ്ഞ ക്വാറികള്‍ മൂടാത്തതും സംരക്ഷണ ഭിത്തി, വേലി, അപായ സൂചന നല്‍കുന്ന ബോര്‍ഡുകള്‍ തുടങ്ങിയവ ഇല്ലാത്തതും കാരണം നിരവധി അപകടങ്ങള്‍ക്കും ജീവഹാനിക്കും ഇടയാക്കുകയും ഇത്തരം അപകടങ്ങള്‍ക്ക് സര്‍ക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ക്വാറി ഉടമകളും നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഒന്നിലധികം തവണ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്

ShareTweetSend

Related News

കേരളം

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

കേരളം

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

കേരളം

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies