Sunday, June 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ജിഷ്ണുവിന്റെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു

by Punnyabhumi Desk
Jan 11, 2017, 03:33 pm IST
in കേരളം

തൃശ്ശൂര്‍: നെഹ്റു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു ആത്മഹത്യ ചെയ്ത കേസില്‍ അന്വേഷണച്ചുമതല ക്രൈം ബ്രാഞ്ചിന് വിട്ടു. തൃശ്ശൂര്‍ റൂറല്‍ ഡി.വൈ.എസ്.പി കേസ് അന്വേഷിക്കും. തൃശ്ശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത് കുമാറാണ് കേസ് ക്രൈം ബ്രാഞ്ചിനു വിട്ടുകൊണ്ട് ഉത്തരവിറക്കിയത്.

നിലവിലെ റൂറല്‍ ഡി.വൈ.എസ്.പി അനധികൃതസ്വത്തുസമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്നതിനാല്‍ മറ്റൊരുദ്യോഗസ്ഥനെയാകും അന്വേഷണച്ചുമതലയേല്‍പ്പിക്കുക.

പോസ്റ്റ്മോര്‍ട്ടം സമയത്ത് ജിഷ്ണുവിന്റെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ചും, ജിഷ്ണു ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യങ്ങളേക്കുറിച്ച് ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ സംബന്ധിച്ചും ക്രൈം ബ്രാഞ്ച് വ്യക്തത വരുത്തും.

ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വച്ച് മര്‍ദ്ദിച്ചതായും, ഗുരുതരാവസ്ഥയിലായ ജിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാന്‍ കോളേജധികൃതര്‍ തയ്യാറായില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. അതേസമയം കോപ്പിയടിച്ചതിനു താക്കീത് ചെയ്തതാണ് ആത്മഹത്യയ്ക്കു കാരണമെന്ന നിലപാടാണ് കോളേജധികൃതര്‍ സ്വീകരിച്ചത്. ഈ അവകാശവാദം കളവായിരുന്നുവെന്ന് പിന്നീട് കേരള സാങ്കേതികസര്‍വ്വകലാശാല വ്യക്തമാക്കിയിരുന്നു.

കോപ്പിയടി പിടിക്കപ്പെട്ടാല്‍ അന്നേദിവസം തന്നെ സര്‍വ്വകലാശാലയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിയമം. ഇതനുസരിച്ച് തങ്ങള്‍ക്കു യാതൊരറിയിപ്പും കിട്ടിയിട്ടില്ലെന്നായിരുന്നു സാങ്കേതികസര്‍വ്വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ വ്യക്തമാക്കിയത്.

നെഹ്റു കോളേജിലെ അരാജകത്വത്തെയും പീഡനങ്ങളെയും കുറിച്ച് നിരവധി പരാതികളാണ് ജിഷ്ണുവിന്റെ മരണത്തേത്തുടര്‍ന്ന് ഉയര്‍ന്നു വരുന്നത്. ഈ പരാതികളും ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്നാണ് സൂചന്.

ShareTweetSend

Related News

കേരളം

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടെണ്ണല്‍ ജൂണ്‍ 23ന്

കേരളം

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

കേരളം

കാലവര്‍ഷം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Discussion about this post

പുതിയ വാർത്തകൾ

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടെണ്ണല്‍ ജൂണ്‍ 23ന്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

പിണറായി വിജയന് പിറന്നാളാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാലവര്‍ഷം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 60-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടം പൊതമരാമത്ത് സെക്രട്ടറി അന്വേഷിക്കും

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്: അറസ്റ്റിലായ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന് ഉപാധികളോടെ ജാമ്യം

ജൂനിയര്‍ അഭിഭാഷകയെ ആക്രമിച്ച കേസ്: ബെയ്‌ലിന്‍ ദാസിന് ജാമ്യമില്ല; മെയ് 27 വരെ റിമാന്‍ഡ് ചെയ്തു

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏകപ്രതി കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies