Tuesday, May 19, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക്‌ സുരക്ഷ ഉറപ്പാക്കണം

by Punnyabhumi Desk
Jul 9, 2011, 01:52 pm IST
in കേരളം

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പണിയെടുക്കുന്ന പതിനായിരക്കണക്കിന് അന്യസംസ്ഥാനതൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായി.
ഇക്കഴിഞ്ഞ ജൂലൈ 5-ന് പോത്തങ്കോട്ടുള്ള സ്വകാര്യകമ്പനിജോലിക്കാരനായ അന്യസംസ്ഥാന തൊഴിലാളി കല്‍ക്കത്ത മുര്‍ഷിദാബാദ് സ്വദേശി അജിത്(17) മരണപ്പെട്ടിരുന്നു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ സഹായത്തിനായി സമരം നടത്തേണ്ട അവസ്ഥയുണ്ടായി. ലൈസന്‍സില്ലാത്ത കരാറുകാരന്റെ കീഴില്‍ പണിയെടുത്തതാണ് ഈ ദുര്‍വിധിക്ക് കാരണമായത്. യാതൊരു സുരക്ഷാ നടപടികളും ഏതുകഠിനമായ ജോലിയും ചെയ്യിക്കാമെന്നതുകൊണ്ടാണ് ഇത്തരക്കാരെ കരാറുകാര്‍ ഉപയോഗിക്കുന്നത്. ക്ഷേമനിധിബോര്‍ഡില്‍ അംഗത്വമില്ലാത്തവരെ പണിയെടുപ്പിക്കുന്ന കരാറുകാര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശനനടപടികള്‍ സ്വീകരിക്കേണ്ടതാണ്. മരണപ്പെട്ട തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശിവസേനപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സമരം നടത്തിയതിനെ തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പതിനായിരം രൂപ അനുവദിക്കുകയായിരുന്നു.
കേരളത്തില്‍ വിവിധജില്ലകളില്‍ യാതൊരു തൊഴില്‍ രേഖകളുമില്ലാതെ പതിനായിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് പണിയെടുക്കുന്നത്. താമസത്തിനും ഭക്ഷണത്തിനുമുള്ള യാതൊരു സൗകര്യങ്ങളും കരാറുകാര്‍ ചെയ്യാറില്ല. ദിവസേന 15 മുതല്‍ 25 വരെ രൂപയ്ക്ക് 100 പേരടങ്ങുന്ന തൊഴിലാളി സംഘത്തെ ചെറുവീടുകളില്‍ പാര്‍പ്പിച്ച് പതിനായിരങ്ങള്‍ പിരിച്ചെടുക്കുന്ന വിരുതന്‍മാര്‍ തിരുവനന്തപുരം ജില്ലയില്‍ പലയിടത്തുമുണ്ട്. തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകളുള്‍പ്പെടെ അതാതുപോലീസ് സ്‌റ്റേഷനില്‍ സൂക്ഷിക്കണമെന്ന നിയമം നിലവിലിരിക്കെ ഇക്കാര്യത്തില്‍ നിയമപാലകരും കണ്ണടയ്ക്കയാണ്. അസൗകര്യങ്ങളോടുകൂടിയ ജീവിതം നയിക്കുന്ന ഇവര്‍ക്കിടയില്‍ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതും സാധാരണമായിട്ടുണ്ട്.
ഗള്‍ഫ് നാടിന്റെ അനുഭൂതിയുണര്‍ത്തി ഇവിടെ പണിയെടുക്കുന്ന അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് കേരളത്തിന് നല്‍കാനുള്ളത് വേദനയാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധപുലര്‍ത്തേണ്ടതാണ്.

ShareTweetSend

Related News

കേരളം

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കേരളം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

കേരളം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

Discussion about this post

പുതിയ വാർത്തകൾ

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies