Monday, September 21, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: വിദഗ്ധസമിതി കോഓര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് ഡോ. സി.വി. ആനന്ദബോസിനെ സുപ്രീംകോടതി മാറ്റി

by Punnyabhumi Desk
Jan 5, 2012, 04:07 pm IST
in ദേശീയം

ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കളുടെ മൂല്യനിര്‍ണയത്തിന് നിയമിച്ച വിദഗ്ധസമിതി കോഓര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് ഡോ. സി.വി. ആനന്ദബോസിനെ സുപ്രീംകോടതി മാറ്റി. നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി ഡോ. എം. വേലായുധന്‍ നായരെ പുതിയ കോഓര്‍ഡിനേറ്റായി നിയമിക്കുകയും ചെയ്തു. കേന്ദ്ര സര്‍വീസില്‍നിന്ന് വിരമിച്ച സാഹചര്യത്തില്‍ കോഓര്‍ഡിനേറ്ററായി ഡോ. സി.വി. ആനന്ദബോസിന്റെ സേവനങ്ങള്‍ തുടരേണ്ടെതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം. വിദഗ്ധസമിതിയും സര്‍ക്കാറുംതമ്മിലുള്ള ഏകോപനത്തിനായി ദേവസ്വം സെക്രട്ടറിയെ നിയമിച്ചത് കോടതി അംഗീകരിക്കുകയും ചെയ്തു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാനടപടികള്‍ കാര്യക്ഷമമായി പാലിക്കാത്തതിനാല്‍ സര്‍ക്കാരിനെയും ക്ഷേത്രമാനേജ്‌മെന്റിനെയും സുപ്രീംകോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ആനന്ദബോസ് സപ്തംബര്‍ 20ന് സര്‍വീസില്‍നിന്നു വിരമിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ സേവനങ്ങള്‍ ആവശ്യമില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. വേലായുധന്‍നായരെ നിയമിക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചതും ആ സാഹചര്യത്തില്‍ത്തന്നെ.

ആനന്ദബോസിന്റെ സര്‍വീസ് കേന്ദ്രസര്‍ക്കാര്‍ നീട്ടിയില്ലെങ്കില്‍ അദ്ദേഹത്തെ ഒരുകൊല്ലത്തേക്ക് കോഓര്‍ഡിനേറ്ററായി നിയമിക്കുന്നത് സംസ്ഥാനസര്‍ക്കാറിന് പരിഗണിക്കാമെന്ന് 2011 സപ്തംബര്‍ 22ന് പുറപ്പെടുവിച്ച ഉത്തരവില്‍ സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. വേലായുധന്‍നായരെ മെമ്പര്‍ സെക്രട്ടറിയായി കോടതിതന്നെയാണ് നിയമിച്ചത്. മൂല്യനിര്‍ണയ നടപടികളുടെ തുടര്‍ച്ചയ്ക്കായി അദ്ദേഹത്തെ കോഓര്‍ഡിനേറ്ററായി നിയമിക്കണമെന്നായിരുന്നു സര്‍ക്കാറിന്റെ ആവശ്യം. ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.

Share
Tweet
Send

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies