Wednesday, June 18, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

11 മാസത്തെ പീഡനങ്ങള്‍ക്കു വിട; ഹരിക്ക് ഇതു പുനര്‍ജന്മം

by Punnyabhumi Desk
Jan 11, 2012, 04:20 pm IST
in കേരളം

കോട്ടയം: പുനര്‍ജന്മം ലഭിച്ച സന്തോഷത്തോടെയാണു സൊമാലിയന്‍ കൊള്ളക്കാരുടെ പിടിയില്‍നിന്നു മോചിതനായി ഹരി സ്വന്തം വീട്ടിലേക്ക് ഓടിക്കയറിയത്. സന്തോഷം നിറഞ്ഞുകവിഞ്ഞകണ്ണുകളോടെ അമ്മ ഓമനയും ഭാര്യ പ്രസീദയും ഹരിയെ സ്വീകരിച്ചു. പതിനൊന്നുമാസത്തെ ഉള്ളുരുകിയ പ്രാര്‍ഥനയ്ക്കും കാത്തിരിപ്പിനുമൊടുവില്‍ ഹരി വീട്ടുമുറ്റത്തെത്തിയപ്പോള്‍ അവരുടെ മാത്രമല്ല പല ബന്ധുക്കളുടെയും കവിളിലൂടെ സന്തോഷാശ്രുക്കള്‍ ഒഴുകിയിറങ്ങി. സഹോദരന്‍ ശ്രീരാജും ബന്ധുക്കളും അയല്‍വാസികളുമൊക്കെ ആഹ്ലാദത്തില്‍ ഒന്നായി.

ഇന്നലെ പുലര്‍ച്ചെ നാലിനു നെടുമ്പാശേരിയില്‍ എത്തിയ ഹരി സി. നായരെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണു സ്വീകരിച്ചു വീട്ടിലെത്തിച്ചത്. രാവിലെ 6.30നു ഹരി കോട്ടയം ചുങ്കത്തുള്ള വീട്ടിലെത്തി. ഹരിയെക്കൂടാതെ കൊയിലാണ്ടി സ്വദേശി വിജേഷ് ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് നഫീസ് മന്‍സിലില്‍ ഫാസില്‍ ഷെയ്ക്ക് എന്നീ രണ്ടു മലയാളികള്‍ കൂടി കപ്പലില്‍ ഉണ്ടായിരുന്നു. ഇവര്‍ ഉള്‍പ്പെടെ 19 കപ്പല്‍ ജീവനക്കാര്‍ വിമോചിതരായി വെള്ളിയാഴ്ചയാണ് ദുബായിയിലെത്തിയത്. ഇറ്റാലിയന്‍ നാവിക സേനയുടെ സഹായത്തോടെയാണു ജീവനക്കാരെ അവിടെ എത്തിച്ചത്.

പരേതനായ ചന്ദ്രശേഖരന്‍ നായരുടെയും ഓമനയുടെയും മകനായ ഹരി ഏഴു വര്‍ഷം മുമ്പാണു കപ്പലില്‍ ജോലിയില്‍ പ്രവേശിച്ചത്. 2010 സെപ്റ്റംബര്‍ 27-നായിരുന്നു ഹരി റാഞ്ചപ്പെട്ട കപ്പലിലെ യാത്രയുടെ ആരംഭം. കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ നാട്ടിലെത്താന്‍ ഒരുങ്ങിയിരിക്കവേയാണു ഹരി ഉള്‍പ്പെട്ട സംഘം കൊള്ളസംഘത്തിന്റെ പിടിയിലായത്.

കൊള്ളക്കാരുടെ പിടിയില്‍ നെഞ്ചിടിപ്പോടെ കഴിഞ്ഞ ദിവസങ്ങളെപ്പറ്റി ഹരി ഓര്‍മിച്ചു. കടല്‍ക്കാറ്റിന്റെ ഗന്ധവും ഉത്കണ്ഠയും നിറഞ്ഞുനിന്ന പതിനൊന്നു മാസം. ചുറ്റും തോക്കുകളുമേന്തി നില്ക്കുന്ന സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍. കപ്പലിനുള്ളില്‍നിന്നു കേള്‍ക്കാന്‍ കഴിയുന്നതു വെടിയൊച്ചകളും ആക്രോശങ്ങളും ഭീതിനിറഞ്ഞ മാസങ്ങള്‍ക്കുശേഷമോചനം ലഭിച്ചു സ്വന്തം വീട്ടിലെത്തിയിട്ടും ഭയം ഇപ്പോഴും പൂര്‍ണമായി വിട്ടുമാറിയിട്ടില്ല. രണ്ടാം ജന്മമാണെന്നു ഹരി ആവര്‍ത്തിക്കുന്നു.

ShareTweetSend

Related News

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കേരളം

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

കേരളം

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

Discussion about this post

പുതിയ വാർത്തകൾ

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടെണ്ണല്‍ ജൂണ്‍ 23ന്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

പിണറായി വിജയന് പിറന്നാളാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാലവര്‍ഷം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies