Wednesday, January 28, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

നെയ്യാറ്റിന്‍കര: മജീദിന്റെ ആരോപണം അതിരുകടന്നത്- എന്‍എസ്എസ്

by Punnyabhumi Desk
Jun 25, 2012, 03:24 pm IST
in കേരളം

കോട്ടയം: നെയ്യാറ്റിന്‍കരയില്‍ ഒ. രാജഗോപാലിനെ ബിജെപി സ്ഥാനാര്‍ഥിയാക്കിയത് എന്‍എസ്എസിന്റെകൂടി താത്പര്യത്തിലാണെന്നും, ഇതിനായി എന്‍എസ്എസും സിപിഎമ്മും ബിജെപിയും തമ്മില്‍ ആശയവിനിമയം നടത്തിയെന്നുമുള്ള മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിന്റെ ആരോപണം അതിരുകടന്നതെന്ന് എന്‍എസ്എസ്. ചരിത്രമോ, പൊതുസമൂഹത്തിന്റെ വളര്‍ച്ചയില്‍ എന്‍എസ്എസിനുള്ള പങ്കോ അറിഞ്ഞുകൂടാത്തവര്‍ക്കു മാത്രമേ ഇത്തരം ആരോപണം ഉന്നയിക്കാന്‍ കഴിയൂ. പിറവം ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് വ്യക്തമായ നിലപാടാണു സ്വീകരിച്ചത്. അത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കിയിരുന്നു. ആ നിലപാട് യുഡിഎഫിനു ഗുണം ചെയ്തു. എന്നാല്‍, നെയ്യാറ്റിന്‍കരയില്‍ സമദൂരനിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചത്. അഞ്ചാം മന്ത്രിവിഷയം ബിജെപിക്കു ഗുണകരമായി. ചന്ദ്രശേഖരന്‍വധം ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കി. അതുകൊണ്ടാണ് യുഡിഎഫ് അവിടെ വിജയിച്ചത്.

വിദ്യാഭ്യാസരംഗത്ത് എന്‍എസ്എസ് ആവശ്യപ്പെട്ട കാര്യങ്ങളില്‍ ഉദ്യോഗസ്ഥതലത്തിലും മന്ത്രിതലത്തിലും ഒടുവില്‍ മുഖ്യമന്ത്രിതലത്തിലും ചര്‍ച്ച നടത്തിയെങ്കിലും യാതൊരു ഫലവും കാണാത്ത അവസ്ഥയില്‍ മജീദിന്റെ പ്രസ്താവന ലജ്ജാകരമാണ്. പി.ജെ. കുര്യന്‍ മതേതരവാദിയായതിനാലാണ് അദ്ദേഹത്തിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തെ സ്വാഗതം ചെയ്തതെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

ShareTweetSend

Related News

കേരളം

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

കേരളം

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

കേരളം

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

Discussion about this post

പുതിയ വാർത്തകൾ

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

തന്ത്രി കണ്ഠരര് രാജീവരരുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ വാജിവാഹനം കോടതിയില്‍ നല്‍കി പ്രത്യേക അന്വേഷണ സംഘം

ഹിന്ദു കുടുംബ സമീക്ഷ: പാലക്കാട് ജില്ലയില്‍ കദളീവനം ഓഡിറ്റോറിയത്തില്‍ നടന്നു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies