Tuesday, September 16, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സോളാര്‍ തട്ടിപ്പ്: കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടും: മുഖ്യമന്ത്രി

by Punnyabhumi Desk
Jun 30, 2013, 12:16 pm IST
in മറ്റുവാര്‍ത്തകള്‍

ആലുവ: സോളാര്‍ തട്ടിപ്പുകേസിന്റെ അന്വേഷണത്തില്‍ ഒരു വിധത്തിലും ഇടപെടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. ആരെയും സംരക്ഷിക്കില്ല. അതേസമയം കുറ്റം ചെയ്യാത്തവരെ ബലിയാടാക്കില്ല. അന്വേഷണം നീതിപൂര്‍വമായിരിക്കും. സോളാര്‍ തട്ടിപ്പു കേസില്‍ മുന്‍ പഴ്സണല്‍ സ്റാഫംഗം ടെന്നി ജോപ്പന്റെ അറസ്റിനെക്കുറിച്ചു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ട ഉടന്‍ കാര്യങ്ങള്‍ പരിശോധിക്കാന്‍ എഡിജിപി സെന്‍കുമാറിനെ ചുമതലപ്പെടുത്തി. അന്നു തന്നെ സെന്‍കുമാര്‍ ഇടക്കാല റിപ്പോര്‍ട്ടും തന്നു. റിപ്പോര്‍ട്ടില്‍ രണ്ടു പേരെകുറിച്ചു പരാമര്‍ശമുണ്ടായിരുന്നു. അവര്‍ക്കെതിരേയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

ലൈംഗികപീഡനക്കേസില്‍ പ്രതിയായ മുന്‍ മന്ത്രി ജോസ് തെറ്റയിലിന്റെ രാജിക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത് അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഇടതുമുന്നണിയുമാണ്. ധാര്‍മികത ആരിലും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. ഇത്തരം കാര്യങ്ങളില്‍ മാര്‍ക്സിസ്റ് പാര്‍ട്ടി നേരത്തെ കൈക്കൊണ്ടിരുന്ന സമീപനം എന്തായിരുന്നുവെന്ന് അവര്‍ ചിന്തിക്കണം. തെറ്റയിലിന്റെ സംഭവത്തില്‍ കേസന്വേഷണത്തില്‍ വീഴ്ചയുണ്ടാകില്ല. എന്നാല്‍, അറസ്റിനായി ഒരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആലുവയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനൊരുങ്ങിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ് ചെയ്തു നീക്കി. മുപ്പതോളം പ്രവര്‍ത്തകരാണു മുഖ്യമന്ത്രി താമസിച്ച ആലുവ ഗവണ്‍മെന്റ് ഗസ്റ് ഹൌസിനുമുന്നില്‍ കരിങ്കൊടിയുമായി പ്രതിഷേധത്തിനെത്തിയത്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies