തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത നായരെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കം നടക്കുന്നതായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. സരിതയുടെ 10 കോടിരൂപയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്. ജയില്‍ ഡിഐജി ജയിലില്‍ എത്തി സരിതയെ കണ്ടതിനെകുറിച്ച് അന്വേഷിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Discussion about this post