Wednesday, November 19, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

നിര്‍മാണപ്രവര്‍ത്തനത്തിന് മണ്ണ് ഖനനം : ചട്ടങ്ങളില്‍ ഇളവ്

by Punnyabhumi Desk
Jul 17, 2014, 04:43 pm IST
in കേരളം

തിരുവനന്തപുരം: ഫ്‌ളാറ്റുകള്‍ ഉള്‍പ്പെടെയുള്ള വാസഗൃഹങ്ങളുടെയും 300 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള വാണിജ്യസ്ഥാപനങ്ങളുടെയും നിര്‍മാണത്തിന് മണ്ണെടുക്കുന്നതിന് ഖനനാനുമതി ആവശ്യമില്ലെന്ന് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കെട്ടിടനിര്‍മാണത്തിനാവശ്യമായ മുന്‍കൂര്‍ അനുമതി തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അധികാരികളില്‍ നിന്ന് നേടിയിട്ടുള്ളവര്‍ക്കാണ് ഈ ആനുകൂല്യം.

1967-ലെ കേരള മൈനര്‍ മിനറല്‍ കണ്‍സെഷന്‍ റൂള്‍സിലെ ചട്ടം 8, ഉപചട്ടം 1ബി-യാണ് ഇപ്രകാരം മാറ്റിയത്. എന്നാല്‍, മണ്ണ് മറ്റൊരു സ്ഥലത്തേക്ക് കടത്തുന്നതിന് റോയല്‍റ്റി തുക നല്‍കണം. 2012 നവംബര്‍ 19ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച അസാധാരണ ഗസറ്റ് വിജ്ഞാപനം നം.1216 (എസ്ആര്‍ഒ നം.798/2012) പ്രകാരം സാധാരണ മണ്ണ് ഖനനത്തിന് നൂറുരൂപ പത്രത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന നിബന്ധന ഉള്‍ക്കൊള്ളിച്ചിരുന്നു. 5000 രൂപയില്‍ അധികം റോയല്‍റ്റി കൊടുക്കേണ്ട അളവിലെ മണ്ണിന് നിര്‍ദ്ദിഷ്ട നിരക്കുകളും ബാധകമാക്കിയിരുന്നു. എന്നാല്‍ 2000 ഫെബ്രുവരി 8ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഗസറ്റില്‍ ചിറകെട്ടുന്നതിനും റോഡ്, റെയില്‍വേ, കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന മണ്ണിനെ മൈനര്‍ മിനറല്‍ ആയി പ്രഖ്യാപിച്ചിരുന്നതിനാല്‍ ഈ നിബന്ധനകള്‍ സാധുവാകാതെ വന്നു. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ വിട്ടുപോകുകയും ചെയ്തു. ഇത് തിരുത്തിയാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്.

ShareTweetSend

Related News

കേരളം

ശബരിമല തിരക്ക് നിയന്ത്രണം: ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

Discussion about this post

പുതിയ വാർത്തകൾ

ശബരിമല തിരക്ക് നിയന്ത്രണം: ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി

നാസിക്കില്‍ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കരുത്തുറ്റ മുന്നേറ്റം

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തു

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies