Monday, August 24, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

നിര്‍മാണപ്രവര്‍ത്തനത്തിന് മണ്ണ് ഖനനം : ചട്ടങ്ങളില്‍ ഇളവ്

by Punnyabhumi Desk
Jul 17, 2014, 04:43 pm IST
in കേരളം

തിരുവനന്തപുരം: ഫ്‌ളാറ്റുകള്‍ ഉള്‍പ്പെടെയുള്ള വാസഗൃഹങ്ങളുടെയും 300 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള വാണിജ്യസ്ഥാപനങ്ങളുടെയും നിര്‍മാണത്തിന് മണ്ണെടുക്കുന്നതിന് ഖനനാനുമതി ആവശ്യമില്ലെന്ന് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കെട്ടിടനിര്‍മാണത്തിനാവശ്യമായ മുന്‍കൂര്‍ അനുമതി തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അധികാരികളില്‍ നിന്ന് നേടിയിട്ടുള്ളവര്‍ക്കാണ് ഈ ആനുകൂല്യം.

1967-ലെ കേരള മൈനര്‍ മിനറല്‍ കണ്‍സെഷന്‍ റൂള്‍സിലെ ചട്ടം 8, ഉപചട്ടം 1ബി-യാണ് ഇപ്രകാരം മാറ്റിയത്. എന്നാല്‍, മണ്ണ് മറ്റൊരു സ്ഥലത്തേക്ക് കടത്തുന്നതിന് റോയല്‍റ്റി തുക നല്‍കണം. 2012 നവംബര്‍ 19ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച അസാധാരണ ഗസറ്റ് വിജ്ഞാപനം നം.1216 (എസ്ആര്‍ഒ നം.798/2012) പ്രകാരം സാധാരണ മണ്ണ് ഖനനത്തിന് നൂറുരൂപ പത്രത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന നിബന്ധന ഉള്‍ക്കൊള്ളിച്ചിരുന്നു. 5000 രൂപയില്‍ അധികം റോയല്‍റ്റി കൊടുക്കേണ്ട അളവിലെ മണ്ണിന് നിര്‍ദ്ദിഷ്ട നിരക്കുകളും ബാധകമാക്കിയിരുന്നു. എന്നാല്‍ 2000 ഫെബ്രുവരി 8ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഗസറ്റില്‍ ചിറകെട്ടുന്നതിനും റോഡ്, റെയില്‍വേ, കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന മണ്ണിനെ മൈനര്‍ മിനറല്‍ ആയി പ്രഖ്യാപിച്ചിരുന്നതിനാല്‍ ഈ നിബന്ധനകള്‍ സാധുവാകാതെ വന്നു. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ വിട്ടുപോകുകയും ചെയ്തു. ഇത് തിരുത്തിയാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies