Monday, April 13, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സാക്ഷി മഹാരാജിന്റെ പ്രസ്താവന ശരിയല്ലേ?

by Punnyabhumi Desk
Jan 9, 2015, 06:29 pm IST
in മറ്റുവാര്‍ത്തകള്‍, എഡിറ്റോറിയല്‍

sakshi-maharaj-pbബി.ജെ.പി എംപിയായ സാക്ഷിമഹാരാജ് ഹൈന്ദവ ദമ്പതിമാര്‍ക്ക് നാലു മക്കളെങ്കിലും വേണമെന്നു പറഞ്ഞത് വന്‍വിവാദമായിരിക്കുകയാണ്. ഹൈന്ദവ ജനസംഖ്യ ആനുപാതികമായി കുറയുകയും മറുഭാഗത്ത് മുസ്ലീം ജനസംഖ്യ അതിശീഘ്രം വളരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ സാക്ഷി മഹാരാജ് പറഞ്ഞതിനോട് നൂറു ശതമാനം യോജിപ്പ് എന്നുമാത്രമല്ല നാലു മക്കളില്‍ കൂടുതല്‍ വേണമെന്നാണ് ചിന്തിക്കേണ്ടത്. അദ്ദേഹം പറഞ്ഞത് നാലുമക്കളില്‍ ഒരാളെ സന്യസിക്കാന്‍ വിടണമെന്നും മറ്റൊരാളെ യുദ്ധമുഖത്തേക്ക് അയക്കണമെന്നുമാണ്. ഇതിലൂടെ അര്‍ത്ഥമാക്കുന്നത് ഭാരതത്തിന്റെ സനാതനമൂല്യങ്ങളുടെയും ധര്‍മ്മത്തിന്റെയും സംരക്ഷണമാണ്.

ഹിന്ദുക്കള്‍ ഒന്നോ രണ്ടോ മക്കളില്‍ കുടുംബം ഒതുക്കുന്നതിന്റെ ആപത്ത് മുന്‍കൂട്ടി കണ്ട ഒരു യതിവര്യന്‍ ഇക്കാര്യത്തില്‍ നമുക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി പതിറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ഹൈന്ദവ ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരില്‍ ഒന്നും ഒരുമുറിയുമായി മക്കളെ ഒതുക്കുന്നതിനെതിരെ വിരല്‍ചൂണ്ടിയിരുന്നെങ്കിലും ഇത് ചെവിക്കൊള്ളാന്‍ തയ്യാറായില്ല.

ജനസംഖ്യാ നിയന്ത്രണം ഹിന്ദുക്കള്‍ മാത്രം കര്‍ശനമായി പാലിക്കുകയും മറുഭാഗത്ത് ഓരോ മുസ്ലീമും അനവധി ഭാര്യമാരിലായി ഡസന്‍കണക്കിന് മക്കള്‍ക്ക് ജന്മം നല്‍കുകയും ചെയ്യുമ്പോള്‍ അത് ഭാവിയില്‍ ഭാരതത്തിന്റെ നിലനില്‍പിനെ തന്നെ അപകടത്തിലാക്കുന്ന ഒരവസ്ഥ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഭാരതത്തില്‍ മുസ്ലീങ്ങള്‍ക്കുപോലും സമാധാനാന്തരീക്ഷത്തില്‍ ജീവിക്കാന്‍ കഴിയുന്നത് ഹിന്ദുക്കള്‍ ഭൂരിപക്ഷം ഉള്ളതുകൊണ്ടുതന്നെയാണ്. അതുകൊണ്ടാണ് മതേതരത്വം ഇവിടെ നിലനില്‍ക്കുന്നത്; മറിച്ച് ഭരണഘടനയുടെ ബലത്തിലല്ല. ഇപ്പോഴത്തെ ഭരണഘടന ഉണ്ടാകുന്നതിനും സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പും സര്‍വധര്‍മ്മ സമഭാവനയില്‍ അധിഷ്ഠിതമായിരുന്നു ഭാരതം.

ന്യൂനപക്ഷ അവകാശത്തിന്റെ പേരില്‍ ജനസംഖ്യ നിയന്ത്രണത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഒരു സമുദായത്തിനും അര്‍ഹതയില്ല. എന്നിട്ടും ഭാരതത്തില്‍ ഹിന്ദു ജനസംഖ്യയെ കവച്ചുവയ്ക്കുക എന്ന ലക്ഷ്യവുമായി ജനസംഖ്യാ നിയന്ത്രണത്തെ കാറ്റില്‍പറത്തിക്കൊണ്ടു മുന്നോട്ടുപോകുന്ന മുസ്ലീങ്ങളുടെ ലക്ഷ്യം വളരെ വ്യക്തമാണ്: ഭാരതത്തില്‍ മുസ്ലീം ഭൂരിപക്ഷം ഉണ്ടാക്കികൊണ്ട് ലോകത്തിന്റെ വെളിച്ചമായ ഈ മണ്ണിനെ കീഴടക്കുക. എന്നാല്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാകും ഇത.

സാക്ഷിമഹാരാജാവിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവരുന്നവര്‍ മതേതരത്വത്തിന്റെ സംരക്ഷകരല്ല. മറിച്ച് ന്യൂനപക്ഷ വോട്ടുബാങ്കില്‍ കണ്ണുനട്ട കപട മതേതരക്കാരാണ്. ഭാരതമെന്ന രാഷ്ട്രം നിലനില്‍ക്കണമെങ്കില്‍ അവിടെ ഹിന്ദുക്കള്‍തന്നെയാകണം ഭൂരിപക്ഷം. അതിനുള്ള ചൂണ്ടുപലകയാണ് സാക്ഷിമഹാരാജിന്റെ വാക്കുകള്‍.

 

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

Discussion about this post

പുതിയ വാർത്തകൾ

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies