Saturday, March 21, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ദേശീയ ജൈവ ഇന്ധന നയത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം

by Punnyabhumi Desk
May 17, 2018, 12:25 pm IST
in ദേശീയം

bio-fuel-1ന്യൂഡല്‍ഹി: ദേശീയ ജൈവ ഇന്ധന നയത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. കേടായ ഭക്ഷ്യധാന്യങ്ങള്‍, മരച്ചീനി, ഉരുളക്കിഴങ്ങ്, ചോളം, മധുരക്കിഴങ്ങ്, മക്കച്ചോളം തുടങ്ങിയവയില്‍നിന്നുള്ള എഥനോളും പെട്രോളില്‍ ചേര്‍ക്കാന്‍ അനുവദിച്ചതാണു ഇന്ധനവിപണിയിലെ സുപ്രധാനമായ നേട്ടം.

ഇതുവരെ കരിന്പില്‍നിന്നുള്ള എഥനോള്‍ മാത്രമേ പെട്രോളില്‍ ചേര്‍ക്കാമായിരുന്നുള്ളൂ. ജൈവ ഇന്ധനങ്ങളെ മൂന്നു വിഭാഗമായി തിരിക്കുന്നതാണു കാബിനറ്റ് ഇന്നലെ അംഗീകരിച്ച നയം. ഒന്നാം തലമുറ ഇന്ധനങ്ങളില്‍ മൊളാസസില്‍നിന്നുള്ള എഥനോള്‍, ഭക്ഷ്യേതര എണ്ണക്കുരുക്കളില്‍നിന്നുള്ള ജൈവ ഡീസല്‍ എന്നിവ പെടുന്നു. രണ്ടാം തലമുറയില്‍ മുനിസിപ്പല്‍ ഖരമാലിന്യങ്ങളില്‍നിന്നുണ്ടാകുന്ന എഥനോള്‍ പെടും. മൂന്നാം തലമുറയില്‍ ജൈവ സിഎന്‍ജി പെടുന്നു.

പുതിയ നയം ഇക്കൊല്ലം തന്നെ ഇറക്കുമതിച്ചെലവില്‍ 4000 കോടി രൂപയുടെ നേട്ടം ഉണ്ടാക്കുമെന്നു ഗവണ്‍മെന്റ് കരുതുന്നു. ഒരു ലിറ്റര്‍ ജൈവ എഥനോള്‍ പെട്രോളില്‍ ചേര്‍ത്താല്‍ 28 രൂപയുടെ വിദേശനാണ്യമാണു ലാഭിക്കുക. ഇക്കൊല്ലം 150 കോടി ലിറ്റര്‍ എഥനോള്‍ ഉത്പാദിപ്പിക്കുമെന്നാണു പ്രതീക്ഷ.

പുതിയ നയം പ്രാവര്‍ത്തികമാകുന്നതിലൂടെ ഉത്തരേന്ത്യയില്‍ വ്യാപകമായ പാടം കത്തിക്കല്‍ കുറയ്ക്കും. മിച്ചം വരുന്നതും കേടായതുമായ ധാന്യങ്ങള്‍ എഥനോള്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നതു മലിനീകരണവും കുറയ്ക്കും.

പട്ടണങ്ങളിലെ ഖരമാലിന്യത്തില്‍നിന്നു ജൈവ ഇന്ധനം ഉണ്ടാക്കുന്ന പ്ലാന്റുകള്‍ തുടങ്ങുന്നവര്‍ക്കു പ്രവര്‍ത്തനം ലാഭകരമാക്കാന്‍ വേണ്ട സബ്‌സിഡി നല്കും. എണ്ണക്കമ്പനികള്‍ രാജ്യത്തു 12 പ്ലാന്റുകള്‍ സ്ഥാപിക്കുന്നുണ്ട്. 10,000 കോടി രൂപയാണ് ഇതിനു വേണ്ട ചെലവ്.

ShareTweetSend

Related News

ദേശീയം

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം
ദേശീയം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

ദേശീയം

നാസിക്കില്‍ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies