Thursday, July 10, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ദേശീയ ജൈവ ഇന്ധന നയത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം

by Punnyabhumi Desk
May 17, 2018, 12:25 pm IST
in ദേശീയം

bio-fuel-1ന്യൂഡല്‍ഹി: ദേശീയ ജൈവ ഇന്ധന നയത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. കേടായ ഭക്ഷ്യധാന്യങ്ങള്‍, മരച്ചീനി, ഉരുളക്കിഴങ്ങ്, ചോളം, മധുരക്കിഴങ്ങ്, മക്കച്ചോളം തുടങ്ങിയവയില്‍നിന്നുള്ള എഥനോളും പെട്രോളില്‍ ചേര്‍ക്കാന്‍ അനുവദിച്ചതാണു ഇന്ധനവിപണിയിലെ സുപ്രധാനമായ നേട്ടം.

ഇതുവരെ കരിന്പില്‍നിന്നുള്ള എഥനോള്‍ മാത്രമേ പെട്രോളില്‍ ചേര്‍ക്കാമായിരുന്നുള്ളൂ. ജൈവ ഇന്ധനങ്ങളെ മൂന്നു വിഭാഗമായി തിരിക്കുന്നതാണു കാബിനറ്റ് ഇന്നലെ അംഗീകരിച്ച നയം. ഒന്നാം തലമുറ ഇന്ധനങ്ങളില്‍ മൊളാസസില്‍നിന്നുള്ള എഥനോള്‍, ഭക്ഷ്യേതര എണ്ണക്കുരുക്കളില്‍നിന്നുള്ള ജൈവ ഡീസല്‍ എന്നിവ പെടുന്നു. രണ്ടാം തലമുറയില്‍ മുനിസിപ്പല്‍ ഖരമാലിന്യങ്ങളില്‍നിന്നുണ്ടാകുന്ന എഥനോള്‍ പെടും. മൂന്നാം തലമുറയില്‍ ജൈവ സിഎന്‍ജി പെടുന്നു.

പുതിയ നയം ഇക്കൊല്ലം തന്നെ ഇറക്കുമതിച്ചെലവില്‍ 4000 കോടി രൂപയുടെ നേട്ടം ഉണ്ടാക്കുമെന്നു ഗവണ്‍മെന്റ് കരുതുന്നു. ഒരു ലിറ്റര്‍ ജൈവ എഥനോള്‍ പെട്രോളില്‍ ചേര്‍ത്താല്‍ 28 രൂപയുടെ വിദേശനാണ്യമാണു ലാഭിക്കുക. ഇക്കൊല്ലം 150 കോടി ലിറ്റര്‍ എഥനോള്‍ ഉത്പാദിപ്പിക്കുമെന്നാണു പ്രതീക്ഷ.

പുതിയ നയം പ്രാവര്‍ത്തികമാകുന്നതിലൂടെ ഉത്തരേന്ത്യയില്‍ വ്യാപകമായ പാടം കത്തിക്കല്‍ കുറയ്ക്കും. മിച്ചം വരുന്നതും കേടായതുമായ ധാന്യങ്ങള്‍ എഥനോള്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നതു മലിനീകരണവും കുറയ്ക്കും.

പട്ടണങ്ങളിലെ ഖരമാലിന്യത്തില്‍നിന്നു ജൈവ ഇന്ധനം ഉണ്ടാക്കുന്ന പ്ലാന്റുകള്‍ തുടങ്ങുന്നവര്‍ക്കു പ്രവര്‍ത്തനം ലാഭകരമാക്കാന്‍ വേണ്ട സബ്‌സിഡി നല്കും. എണ്ണക്കമ്പനികള്‍ രാജ്യത്തു 12 പ്ലാന്റുകള്‍ സ്ഥാപിക്കുന്നുണ്ട്. 10,000 കോടി രൂപയാണ് ഇതിനു വേണ്ട ചെലവ്.

ShareTweetSend

Related News

ദേശീയം

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

ദേശീയം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

ദേശീയം

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies