Sunday, December 14, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ബി.കെ ശേഖറിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

by Punnyabhumi Desk
Apr 22, 2011, 01:04 pm IST
in കേരളം, മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച ബി.ജെ.പി വൈസ് പ്രസിഡന്റ് ബി.കെ ശേഖറിന്റെ മൃതദേഹം തൈക്കാട്‌ ശാന്തികവാടത്തില്‍ സംസ്കരിച്ചു. രാവിലെ വഞ്ചിയൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിന്‌ വച്ച മൃതദേഹത്തില്‍ രാഷ്‌ട്രീയ, സാംസ്കാരിക, മേഖലകളിലെ നിരവധിപ്പേര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
മന്ത്രി പി.കെ.ഗുരുദാസന്‍, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി, ബി.ജെ.പി നേതാവ്‌ ഒ.രാജഗോപാല്‍ തുടങ്ങിയവരും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. അന്ത്യകര്‍മ്മങ്ങള്‍ക്കുശേഷം രാവിലെ 11.30ഓടെ ബി.ജെ.പി ആസ്ഥാനമായ മാരാര്‍ജി സ്‌മൃതി മന്ദിരത്തില്‍ എത്തിച്ചു. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ മാരാര്‍ജി ഭവനില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
പിത്തസഞ്ചിയിലെ കാന്‍സര്‍ ബാധയെ തുടര്‍ന്ന്‌ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്ക്‌ 2.10 നായിരുന്നു ശേഖറിന്റെ അന്ത്യം. ബി.ജെ.പി നേതാക്കളെല്ലാം തന്നെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥിമോര്‍ച്ചയിലൂടെ രാഷ്ട്രീയത്തിലേക്ക്‌ എത്തിച്ചേര്‍ന്ന ബി.കെ ശേഖര്‍ എതിരാളികള്‍ക്ക്‌ പോലും സ്വീകാര്യനായിരുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ വലിയൊരു സൗഹൃദയവലയത്തിന്‌ ഉടമയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ നേതൃത്വത്തിലെ സൗമ്യമുഖമായിരുന്നു ബി.കെ ശേഖര്‍ എന്ന്‌ പ്രമുഖര്‍ അനുസ്മരിച്ചു. പാര്‍ട്ടിയുമായുള്ള ബന്ധം മാത്രമല്ല വിവിധ സംഘടനകളുടെ നേതാക്കളുമായുള്ള ബന്ധംവച്ച്‌ പുലര്‍ത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാളായിരുന്നു ബി.കെ ശേഖരെന്ന്‌ ഒ.രാജഗോപാല്‍ അനുസ്മരിച്ചു.കേരളത്തില്‍ ബി.ജെ.പിയുടെ പ്രസരിപ്പിന്റെയും പ്രസന്നതയുടെയും മുഖമായിരുന്നു ബി.കെ ശേഖറിന്റേതെന്ന്‌ ബി.ജെ.പി നേതാവ്‌ എം.ടി രമേശ്‌ അനുസ്മരിച്ചു. കേരള രാഷ്ട്രീയത്തില്‍ ഇത്രയും ഊര്‍ജ്വസ്വലതയുള്ള നേതാവിനെ യുവാക്കള്‍ക്കിടയില്‍ കാണാന്‍ കഴിയില്ലെന്ന്‌ പി.എസ്‌ ശ്രീധരന്‍ പിള്ള അനുസ്മരിച്ചു.

ShareTweetSend

Related News

കേരളം

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍

മറ്റുവാര്‍ത്തകള്‍

മധുസൂദനന്‍ നായര്‍ നിര്യാതനായി

കേരളം

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയിലെ സ്വാഗതസംഘരൂപീകരണം നാളെ വൈകുന്നേരം 3:00ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: മലപ്പുറം ജില്ലയില്‍(തീരദേശ മേഖല) സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: മലപ്പുറം ജില്ലയില്‍ (മലയോര മേഖല) സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കോഴിക്കോട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍

ഹിന്ദു കുടുംബ സമീക്ഷ: വയനാട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: തൃശൂര്‍ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: പാലക്കാട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കണ്ണൂര്‍ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കാസര്‍ഗോഡ് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies