Tuesday, October 28, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ജെ.ഡേയ്‌ക്കുനേരെ നിറയൊഴിച്ചത്‌ മലയാളി

by Punnyabhumi Desk
Jun 29, 2011, 11:57 am IST
in ദേശീയം

മുംബൈ: പത്രപ്രവര്‍ത്തകന്‍ ജെ.ഡേയ്‌ക്കു നേരെ നിറയൊഴിച്ച സതീഷ്‌ കാലിയ എന്ന രോഹിത്‌ തങ്കപ്പന്‍ ജോസഫ്‌ തിരുവനന്തപുരം പൂവാര്‍ സ്വദേശിയാണെന്നു മുംബൈ പൊലീസ്‌. എന്നാല്‍ കേരള പൊലീസ്‌ അധികൃതര്‍ക്ക്‌ ഇക്കാര്യത്തില്‍ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. കേരളത്തിലായിരിക്കുമ്പോഴാണ്‌ ജെ. ഡേയെ വധിക്കാനുള്ള നിര്‍ദേശം ഛോട്ടാ രാജന്‍ നല്‍കിയത്‌. ഉടന്‍ എത്താനായിരുന്നു ആവശ്യപ്പെട്ടത്‌. ഖാര്‍ ഖോളിബറില്‍ ചേരിപ്രദേശത്താണു സതീഷ്‌ നേരത്തെ താമസിച്ചിരുന്നത്‌. മൂന്നുകൊലപാതക കേസുകളും ഒരു കൊലപാതകശ്രമ കേസും ഉള്‍പ്പെടെ പത്തു കേസുകളാണ്‌ ഇയാള്‍ക്കെതിരെയുള്ളത്‌. ഛോട്ടാ രാജന്‍ സംഘാംഗമായ ഇയാള്‍ 98ല്‍ ഖാറില്‍ ബാര്‍ ഉടമയെ ആക്രമിച്ച സംഭവത്തോടെയാണ്‌ അധോലോകത്ത്‌ സജീവമായത്‌. അതേവര്‍ഷം മോഹന്‍ മൊഹിതയെന്നയാളെ കൊലപ്പെടുത്തി. 2004ല്‍ ഖാര്‍ ഈസ്‌റ്റില്‍ എന്‍സിപി പ്രവര്‍ത്തകനായ മഹേഷ്‌ ദേവഗഡിയെ വധിച്ചു. ഛോട്ടാ രാജന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇതും. പിന്നീട്‌ അധോലോക നേതാവ്‌ ദാവൂദുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന അശോക്‌ ഷെട്ടിയെയും വധിച്ചത്‌ സതീഷ്‌ ആണ്‌. വ്യാജ പാസ്‌പോര്‍ട്ട്‌ കേസിലും ഇയാള്‍ പ്രതിയാണ്‌.
ജെ. ഡേയെ കൊലപ്പെടുത്താന്‍ അഞ്ചുലക്ഷം രൂപയായിരുന്നത്രെ പ്രതിഫലം. കൂട്ടാളികളെ സംഘടിപ്പിച്ചതും സതീഷായിരുന്നു. എന്നാല്‍ കരാര്‍ ഏറ്റെടുക്കുമ്പോള്‍ ജെ. ഡേയെക്കുറിച്ചു സതീഷിനും സംഘത്തിനും കൂടുതലൊന്നും അറിയില്ലായിരുന്നു. അധോലോക പകപോക്കലിന്റെ ഭാഗമായി ഒരാളെ കൊല്ലുന്നു എന്നായിരുന്നു സംഘത്തിന്റെ നിഗമനം. മികച്ച ഒരു ഷാര്‍പ്പ്‌ ഷൂട്ടറാണ്‌ സതീഷെന്ന്‌്‌ പോലീസ്‌ പറയുന്നു. അതേസമയം പത്രപ്രവര്‍ത്തകനെയാണു വധിച്ചതെന്നു പിന്നീടു വാര്‍ത്തകളില്‍ നിന്നു മനസിലായപ്പോള്‍ പശ്‌ചാത്താപം തോന്നിയെന്നും അതിനാലാണു തീര്‍ഥാടനത്തിനു പോയതെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞത്രെ. രാമേശ്വരത്തുനിന്നാണു ക്രൈം ബ്രാഞ്ച്‌ സതീഷ്‌ കാലിയയെ അറസ്‌റ്റുചെയ്‌തത്‌.

ShareTweetSend

Related News

ദേശീയം

ശബരിമല ആചാര സംരക്ഷണ സംഗമം ഭക്തജനസാഗരമായി

ദേശീയം

ഡല്‍ഹി അയ്യപ്പ ഭക്തസംഗമം ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഉദ്ഘാടനം ചെയ്യും

ദേശീയം

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

Discussion about this post

പുതിയ വാർത്തകൾ

സ്‌കൂള്‍ കായികമേള സമാപനം: തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് അവധി

മഴ മുന്നറിപ്പ്: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു

പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയമെന്ന് ബിനോയ് വിശ്വം

പ്ലൈവുഡ് ഫാക്ടറിയില്‍ ഉണ്ടായ പൊട്ടിത്തെറിയിലും തീപിടുത്തത്തിലും ഒരാള്‍ മരിച്ചു

ലെന്‍സ് ബുക്‌സ് പുസ്തക സഭ സംഘടിപ്പിച്ചു

തിരുവനന്തപുരം സിറ്റി പോലീസ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നു

കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഡല്‍ഹിയിലേക്ക് മടങ്ങി

പി.എം.ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചു

പാലുകാച്ചിമല ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രമായി മാറും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

വ്രതശുദ്ധിയോടെ ഇരുമുടികെട്ടി പതിനെട്ട് പടിയും ചവിട്ടി അയ്യനെ കണ്ടു; ദര്‍ശന പുണ്യം നേടി രാഷ്ട്രപതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies