Friday, June 19, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ഭരണഘടനയാണ് ബിജെപിയുടെ മതം; രാഷ്ട്രീയം കളിക്കേണ്ട കാര്യമില്ല: അമിത് ഷാ

by Punnyabhumi Desk
Dec 18, 2019, 04:58 pm IST
in ദേശീയം

ന്യൂഡല്‍ഹി: ബിജെപി ഭരണഘടനയെയാണു പിന്തുടരുന്നതെന്നും ഭരണഘടന മാത്രമാണു ബിജെപിയുടെ മതമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സവര്‍ക്കറുടെ ഹിന്ദുരാഷ്ട്രം എന്ന ആശയത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി നല്‍കവെയാണ് അമിത് ഷാ ഭരണഘടനയെ സംബന്ധിച്ചു വാചാലനായത്. ബിജെപി ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി കാണുന്നില്ല മറിച്ച് ‘ഇന്ത്യന്‍ ഭരണഘടനയെ മാത്രമാണു പിന്തുടരുന്നത്. രാജ്യത്തിനും സര്‍ക്കാരിനും ഒരു മതം മാത്രമാണുള്ളത്, അതു ഭരണഘടനയാണ്’- അമിത് ഷാ പറഞ്ഞു. ദേശീയ പൗരത്വ ഭേദഗതി സംബന്ധിച്ചും അമിത് ഷാ മറുപടി നല്‍കി. രാജ്യത്തെ ഒരു പൗരനും ഒന്നും ഭയക്കേണ്ട കാര്യമില്ല. ന്യൂനപക്ഷങ്ങള്‍ക്കായി ബിജെപി സര്‍ക്കാര്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയവര്‍ പുറത്തുപോകേണ്ടിവരും. അവര്‍ തെറ്റു ചെയ്‌തെന്നു സമ്മതിക്കേണ്ടിവരുമെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസിനെതിരേ രൂക്ഷമായിതന്നെ അമിത് ഷാ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. രാജ്യത്തെ പ്രശ്‌നങ്ങളിലല്ല കോണ്‍ഗ്രസിന്റെ ശ്രദ്ധ. ഇതു മോദി സര്‍ക്കാരാണ്. തങ്ങള്‍ ഭരിക്കുക മാത്രമല്ല, രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക കൂടിയാണു ചെയ്യുന്നത്. തങ്ങള്‍ രാഷ്ട്രീയം കളിക്കാറില്ല. അങ്ങനെയായിരുന്നെങ്കില്‍ 2023-ല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയാല്‍ മതിയായിരുന്നെന്നും അമിത് ഷാ പറഞ്ഞു.

Share4TweetSend

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

Discussion about this post

പുതിയ വാർത്തകൾ

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies