Thursday, October 5, 2023
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ക്ഷേത്രത്തിന്റെ ഭൂമി കൈയേറി മതില്‍കെട്ടിയതായി പരാതി

by Punnyabhumi Desk
Apr 16, 2022, 03:48 pm IST
in കേരളം

വൈക്കം: സ്വകാര്യ വ്യക്തി ക്ഷേത്രത്തിന്റെ ഭൂമി കൈയേറി മതില്‍ പണിതതിനെത്തുടര്‍ന്നു ക്ഷേത്രത്തിന്റെ ഊട്ടുപുരയ്ക്കു സമീപത്തേക്കു ഭക്തര്‍ക്കും വാഹനങ്ങള്‍ക്കും എത്താന്‍ കഴിയുന്നില്ലെന്നു പരാതി.

തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റ കീഴിലുള്ള വൈക്കം ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ വടക്കേനടയോടു ചേര്‍ന്നുള്ള പാതയടക്കമാണ് സ്വകാര്യ വ്യക്തി ലോക്ക്ഡൗണിന്റ മറവില്‍ കൈയേറിയതായി ക്ഷേത്രോപേദേശക സമിതി ആരോപിക്കുന്നത്.

ക്ഷേത്രത്തിലെ ഊട്ടുപുരയുടെ ഇറച്ചാട്ടം അടക്കമുള്ള വസ്തു കൈയേറിയതിനാല്‍ ക്ഷേത്ര ഊട്ടുപുരയില്‍നിന്നു മാലിന്യം നീക്കം ചെയ്യാനുണ്ടായിരുന്ന വഴി അടഞ്ഞു. ഊട്ടുപുരയ്ക്ക് വെളിയില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയാത്തതിനാല്‍ ചീഞ്ഞളിഞ്ഞ് അസഹ്യമായ ദുര്‍ഗന്ധം വമിക്കുകയാണ്.

ഇത് ഊട്ടുപുരയില്‍ നടക്കുന്ന അന്നദാനം, പഠന ക്ലാസ് എന്നിവയുടെ നിര്‍വഹണത്തെയും ദുഷ്‌കരമാകുകയാണെന്നു പറയുന്നു. ദേവസ്വത്തിന്റെ മരങ്ങള്‍ സ്വകാര്യ വ്യക്തി മതില്‍ പണിയുന്നതിനായി വെട്ടി നശിപ്പിച്ചതുമായി ബന്ധപ്പെട്ടു ദേവസ്വം ബോര്‍ഡ് അന്വേഷണം നടത്തി വരികയാണ്.

ഭക്തജനങ്ങളുടെയും ദേവസ്വം ബോര്‍ഡിന്റെയും സഹകരണത്തോടെ ദേവസ്വം ബോര്‍ഡിന്റെ ഭൂമി തിരിച്ചു പിടിക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു സമര പരിപാടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്രോപദേശകസമിതി ഭാരവാഹികളായ ചന്ദ്രശേഖരന്‍ നായര്‍, ശിവന്‍കുട്ടി നായര്‍, മോഹന്‍ കാര്‍ത്തിക, ഗിരീഷ് മാവേലിത്തറ, ബിനു ലവ് ലാന്റ്, ബാബു പ്ലാശേരില്‍, രാധാകൃഷ്ണന്‍ ശ്രീലകം, സുധീഷ്, ഷിബു മനയത്ത്, ബിനീഷ്, ചെല്ലപ്പന്‍, ശ്രീകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

മഴ തുടരുന്ന സാഹചര്യത്തില്‍ ബീച്ചില്‍ പോകുന്നതിന് നിരോധനം ഏര്‍പ്പെടുത്തി

കേരളം

കനത്ത മഴ: തിരുവനന്തപുരം ജില്ലയില്‍ പലയിടത്തും വെള്ളക്കെട്ട്

കേരളം

സംസ്ഥാനത്ത് ശക്തമായ മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Discussion about this post

പുതിയ വാർത്തകൾ

മഴ തുടരുന്ന സാഹചര്യത്തില്‍ ബീച്ചില്‍ പോകുന്നതിന് നിരോധനം ഏര്‍പ്പെടുത്തി

കനത്ത മഴ: തിരുവനന്തപുരം ജില്ലയില്‍ പലയിടത്തും വെള്ളക്കെട്ട്

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 88-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 7ന്

വനിതാ ബില്ലിന് ഔദ്യോഗിക അംഗീകാരം നല്‍കി രാഷ്ട്രപതി

സംസ്ഥാനത്ത് ശക്തമായ മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ.എം.എസ് സ്വാമിനാഥന്‍ വിടവാങ്ങി

ഓപ്പറേഷന്‍ ഡി – ഹണ്ട്: സംസ്ഥാനവ്യാപകമായി 246 കേസ്; 244 അറസ്റ്റ്

പി.പി.മുകുന്ദന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും

കേരളത്തിലേക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കും: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies