Friday, July 4, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ആഗ്ര സ്‌ഫോടനം: നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

by Punnyabhumi Desk
Sep 18, 2011, 12:01 pm IST
in ദേശീയം

ആഗ്ര: ആഗ്രയിലെ ജയ് ആസ്പത്രിയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെയും ആസ്പത്രി ജീവനക്കാരെയും വിശദമായി ചോദ്യംചെയ്തുവരികയാണ്. പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ താജ്മഹലിന് മൂന്ന് കി. മീ.മാത്രം അകലെയാണ് ആസ്പത്രി. സ്‌ഫോടനത്തില്‍ ആറ് പേര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. സ്‌ഫോടനം ഭീകരാക്രമണമാണോ എന്ന് ഉടന്‍ പറയാനാവില്ലെന്ന് ആഗ്ര റേഞ്ച് ഐ.ജി. പി.കെ. തിവാരി പറഞ്ഞു. ബാഗിലാക്കിവെച്ചിരുന്ന നാടന്‍ ബോംബാണ് പൊട്ടിയത്.

ആസ്പത്രിയിലെ റിസപ്ഷനില്‍ കസേരയ്ക്കടിയിലാണ് ബോംബ് വെച്ചിരുന്നതെന്നാണ് പ്രഥമിക നിഗമനം. സേ്ഫാടനം നടന്ന സ്ഥലത്ത് പുല്ലിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടപ്പുണ്ട്. പരിക്കേറ്റവര്‍ക്ക് ഇതേ ആസ്പത്രിയില്‍ത്തന്നെ ചികിത്സ നല്‍കിയെന്നും സ്ഥിതി ശാന്തമാണെന്നും തിവാരി അറിയിച്ചു. വൈകിട്ട് 5.15നാണ് സേ്ഫാടനം നടന്നത്. ഈ സമയത്ത് റിസപ്ഷനില്‍ പതിനഞ്ചോളം പേരുണ്ടായിരുന്നു. സേ്ഫാടനത്തെ തുടര്‍ന്ന് രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായി. രോഗികളെ ഉടന്‍ ആസ്പത്രിയില്‍ നിന്ന് മാറ്റി പോലീസ് തിരച്ചില്‍ നടത്തി. 70 ബെഡ്ഡുകളുള്ള ജയ് ഹോസ്പിറ്റലിന് 12 വര്‍ഷത്തെ പഴക്കമുണ്ട്.  സ്‌ഫോടനത്തെ തുടര്‍ന്ന് താജ്മഹലിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ഭീകരാക്രമണ ഭീഷണിയുള്ള കേന്ദ്രങ്ങളിലൊന്നാണ് താജ്മഹല്‍. സേ്ഫാടനത്തിന് തീവ്രത കുറവായിരുന്നതിനാല്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ല. ബോംബ് വെച്ചിരുന്ന സ്ഥലത്തെ ഒരു കസേരയും ചില ജനല്‍ച്ചില്ലുകളും മാത്രമാണ് തകര്‍ന്നതെന്ന് തിവാരി പറഞ്ഞു.

ShareTweetSend

Related News

ദേശീയം

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

ദേശീയം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

ദേശീയം

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies