Wednesday, August 26, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ആഗ്ര സ്‌ഫോടനം: നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

by Punnyabhumi Desk
Sep 18, 2011, 12:01 pm IST
in ദേശീയം

ആഗ്ര: ആഗ്രയിലെ ജയ് ആസ്പത്രിയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെയും ആസ്പത്രി ജീവനക്കാരെയും വിശദമായി ചോദ്യംചെയ്തുവരികയാണ്. പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ താജ്മഹലിന് മൂന്ന് കി. മീ.മാത്രം അകലെയാണ് ആസ്പത്രി. സ്‌ഫോടനത്തില്‍ ആറ് പേര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. സ്‌ഫോടനം ഭീകരാക്രമണമാണോ എന്ന് ഉടന്‍ പറയാനാവില്ലെന്ന് ആഗ്ര റേഞ്ച് ഐ.ജി. പി.കെ. തിവാരി പറഞ്ഞു. ബാഗിലാക്കിവെച്ചിരുന്ന നാടന്‍ ബോംബാണ് പൊട്ടിയത്.

ആസ്പത്രിയിലെ റിസപ്ഷനില്‍ കസേരയ്ക്കടിയിലാണ് ബോംബ് വെച്ചിരുന്നതെന്നാണ് പ്രഥമിക നിഗമനം. സേ്ഫാടനം നടന്ന സ്ഥലത്ത് പുല്ലിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടപ്പുണ്ട്. പരിക്കേറ്റവര്‍ക്ക് ഇതേ ആസ്പത്രിയില്‍ത്തന്നെ ചികിത്സ നല്‍കിയെന്നും സ്ഥിതി ശാന്തമാണെന്നും തിവാരി അറിയിച്ചു. വൈകിട്ട് 5.15നാണ് സേ്ഫാടനം നടന്നത്. ഈ സമയത്ത് റിസപ്ഷനില്‍ പതിനഞ്ചോളം പേരുണ്ടായിരുന്നു. സേ്ഫാടനത്തെ തുടര്‍ന്ന് രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായി. രോഗികളെ ഉടന്‍ ആസ്പത്രിയില്‍ നിന്ന് മാറ്റി പോലീസ് തിരച്ചില്‍ നടത്തി. 70 ബെഡ്ഡുകളുള്ള ജയ് ഹോസ്പിറ്റലിന് 12 വര്‍ഷത്തെ പഴക്കമുണ്ട്.  സ്‌ഫോടനത്തെ തുടര്‍ന്ന് താജ്മഹലിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ഭീകരാക്രമണ ഭീഷണിയുള്ള കേന്ദ്രങ്ങളിലൊന്നാണ് താജ്മഹല്‍. സേ്ഫാടനത്തിന് തീവ്രത കുറവായിരുന്നതിനാല്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ല. ബോംബ് വെച്ചിരുന്ന സ്ഥലത്തെ ഒരു കസേരയും ചില ജനല്‍ച്ചില്ലുകളും മാത്രമാണ് തകര്‍ന്നതെന്ന് തിവാരി പറഞ്ഞു.

Share
Tweet
Send

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies