Wednesday, November 5, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ജയരാജനെതിരായ കോടതിവിധിയ്ക്ക് പിണറായി വിജയന്റെ വിമര്‍ശനം

by Punnyabhumi Desk
Nov 9, 2011, 04:30 pm IST
in കേരളം

തിരുവനന്തപുരം: ജയരാജനെതിരായ കോടതിവിധിയ്ക്ക് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വിമര്‍ശനം.  ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച്ച പ്രതിഷേധദിനം ആചരിക്കുമെന്നും ഹൈക്കോടതിയുടെ മുന്നില്‍ ബഹുജന പ്രക്ഷോഭം നടത്തുമെന്നും പിണറായി അറിയിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജയരാജനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
എം.വി. ജയരാജന് ശിക്ഷ വിധിച്ചുകൊണ്ട് കോടതി പറഞ്ഞത് ജയരാജന്‍ കോടതിയുടെ മുന്നില്‍ ഒരു പുഴുവാണെന്നാണ്. ഇതെങ്ങനെ പറയാന്‍ സാധിച്ചു-പിണറായി ചോദിച്ചു. ജനങ്ങളെ കീടമായും പുഴുവായും കണക്കാക്കുന്നത് ജനാധിപത്യത്തിന് നിരക്കാത്ത നടപടിയാണെന്ന് പിണറായി പറഞ്ഞു.
ജനങ്ങളാണ് രാജ്യത്തെ ഭരണഘടനയുണ്ടാക്കിയത്. അതിന്റെ സൃഷ്ടിയാണ് കോടതി. ഈ സംവിധാനങ്ങള്‍ എല്ലാം സൃഷ്ടിച്ചത് ജനങ്ങളാണ്. ഈ രാജ്യത്തെ പൗരനായ ജയരാജന്‍ ജനങ്ങളുടെ പ്രതിനിധി കൂടിയാണെന്ന് ഓര്‍ക്കണമെന്നും പിണറായി പറഞ്ഞു. പൊതുനിരത്തില്‍ ജനങ്ങള്‍ക്ക് സംഘടിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് ജയരാജന്‍ വിമര്‍ശനം ഉന്നയിച്ചത്. ആദ്യം കഠിനതടവാണ് കോടതി വിധിച്ചത് പിന്നീടത് മയപ്പെടുത്തി. മാന്യമായും സംയമനത്തോടെയും പ്രതികരിക്കേണ്ട സംവിധാനാണ് കോടതി എന്നിരിക്കെ ഹൈക്കോടതിയുടെ ഇത്തരം നിലപാട് അതിരുകവിഞ്ഞ് പോയിയെന്നും പിണറായി വിജയന്‍ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്‍, പി.കെ.ശ്രീമതി, എം.വിജയകുമാര്‍, എം.വി.ഗോവിന്ദന്‍, കടകംപ്പള്ളി സുരേന്ദ്രന്‍ തുടങ്ങിയ സി.പി.എം. നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ShareTweetSend

Related News

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies