Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

എരുമേലി പേട്ടതുള്ളലിനു ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

by Punnyabhumi Desk
Jan 9, 2012, 01:40 pm IST
in കേരളം

എരുമേലി: വ്രതാനുഷ്ഠാനത്തിന്റെ പുണ്യവുമായി ശബരിമല കയറാനെത്തുന്ന ഭക്തര്‍ക്ക് പേട്ടതുള്ളല്‍ നാടായ എരുമേലിയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഒപ്പം മഹിഷിനിഗ്രഹത്തിന്റെ ഐതിഹ്യസ്മരണയില്‍ ചരിത്രമായി മാറിയ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളലിനായി സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്. 11-നാണ് ചന്ദനക്കുടാഘോഷം. പിറ്റേന്ന് പേട്ടതുള്ളലും. പോലീസ് ക്രമീകരണങ്ങളുടെ അന്തിമവിശകലനത്തിനായി ഇന്നലെ ജില്ലാ പോലീസ് മേധാവിയുടെ സാന്നിധ്യത്തില്‍ പോലീസുദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. എരുമേലിയില്‍ തീര്‍ഥാടകത്തിരക്ക് പാരമ്യതയിലെത്തുന്ന ദിനങ്ങളാണ് ചന്ദനക്കുടവും പേട്ടതുള്ളലും. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ അയവുണ്ടായതുമൂലം വന്‍തിരക്ക് ഈ ദിവസങ്ങളില്‍ അനുഭവപ്പെടാനാണു സാധ്യത.

ചന്ദനക്കുടാഘോഷറാലിക്കും പേട്ടതുള്ളലിനുമായി എരുമേലി ടൗണ്‍ റോഡ് പൂര്‍ണമായി അടച്ചിടേണ്ടിവരും. തീര്‍ഥാടകര്‍ക്കൊപ്പം ജനത്തിരക്കേറുന്നതിനാല്‍ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗതനിയന്ത്രണവും പരാതികള്‍ക്കിടയില്ലാത്തവിധം നടപ്പാക്കാനുള്ള രൂപരേഖ തയാറായിക്കൊണ്ടിരിക്കുകയാണ്. പോലീസിന്റെ അംഗബലവും ട്രാഫിക് ക്രമീകരണങ്ങളും ഇന്നു പരസ്യപ്പെടുത്തുമെന്ന് മണിമല സിഐ അറിയിച്ചു. 11-ന് ഉച്ചയ്ക്ക് ഒന്നിന് നൈനാര്‍ പള്ളിമുറ്റത്തുനിന്ന് മാലിസ ഘോഷയാത്രയോടെ ചന്ദനക്കുട ആഘോഷങ്ങള്‍ ആരംഭിക്കും. നാടിന്റെ വിവിധ ഭാഗങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി രാത്രിയോടെ പള്ളിമുറ്റത്ത് മടങ്ങിയെത്തി ചന്ദനക്കുടാഘോഷറാലി ആരംഭിക്കും. സര്‍ക്കാരിനുവേണ്ടി ജില്ലാകളക്ടര്‍ റാലിയെ സ്വീകരിക്കും.

വലിയമ്പലത്തില്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ഭക്തസംഘ പ്രതിനിധികളും പൂര്‍ണകുംഭം നല്‍കി റാലിയെ എതിരേല്‍ക്കും. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘത്തിന്റെയും പിതൃസ്ഥാനീയരായ ആലങ്ങാട്ട് സംഘത്തിന്റെയും പേട്ടതുള്ളല്‍ ദര്‍ശിക്കാന്‍ എരുമേലി കാത്തിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

ShareTweetSend

Related News

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

കേരളം

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

കേരളം

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies