Thursday, October 30, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മുച്ചിലോട്ടു ഭഗവതി ക്ഷേത്രത്തില്‍ പെരുങ്കളിയാട്ടത്തിനു സമാപനമായി

by Punnyabhumi Desk
Feb 6, 2012, 12:51 pm IST
in കേരളം

കാഞ്ഞങ്ങാട്: പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം കല്യാല്‍ മുച്ചിലോട്ടു ഭഗവതി ക്ഷേത്രത്തില്‍ നടന്ന പെരുങ്കളിയാട്ടത്തിനു സമാപനമായി. ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നുമുള്ള പതിനായിരക്കണക്കിനുഭക്തജനങ്ങളാണ് ഭഗവതി ദര്‍ശനത്തിനായി എത്തിയത്. കൊടിയിലത്തോറ്റത്തിനുശേഷം മേലേരിക്ക് അഗ്നിപകര്‍ന്നതോടെയാണ് പെരുങ്കളിയാട്ട സമാപനദിനത്തിലേക്ക് മുച്ചിലോട്ടു ക്ഷേത്രം കണ്‍തുറന്നത്. തുടര്‍ന്ന് നരമ്പില്‍ ഭഗവതി, പുല്ലൂര്‍ണന്‍, കണ്ണങ്കാട്ട് ഭഗവതി, രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി തെയ്യങ്ങളും അനുഗ്രഹവര്‍ഷവുമായി അരങ്ങിലെത്തി .

ഉച്ചതിരിഞ്ഞു കോമരങ്ങളും സ്ഥാനികരും കലശംകുളിച്ച വാല്യക്കാരും മേലേരി കയ്യേറ്റതോടെയാണ് തമ്പുരാട്ടിയുടെ പുറപ്പാടിന് അരങ്ങൊരുങ്ങിയത്. മകരവെയിലിന്റെ കാഠിന്യം വകവയ്ക്കാതെ എത്തിയ ആബാലവൃദ്ധം ഭക്തരുടെ മനംനിറച്ചു മൂന്നിനാണ് അനാദൃശ സൗന്ദര്യവുമായി ഭഗവതിയുടെ വട്ടത്തിരുമുടിയുയര്‍ന്നത.് വട്ടമുടിയില്‍ ചെക്കിപ്പൂമാലയും പൊന്നിന്‍ചിലങ്കയുമണിഞ്ഞെത്തിയ
ചൈതന്യസ്വരൂപിണിയെ ദര്‍ശിക്കാന്‍ ഭക്തരുടെ അഭൂതപൂര്‍വമായ തിരക്കായിരുന്നു.

വീക്കന്‍ ചെണ്ടയുടെയും നാദസ്വരത്തിന്റെയും അകമ്പടിയോടെ തീപ്പന്തവും കൈകളിലേന്തി ചിലങ്കയുടെ ശബ്ദംപോലും കേള്‍പ്പിക്കാതെയുള്ള മുച്ചിലോട്ടു ഭഗവതിയുടെ മണങ്ങിയാട്ടം ഭക്തര്‍ക്ക് നയനാനന്ദകരമായ കാഴ്ചയായിരുന്നു. രാത്രി വൈകിയും ദേവിയെ തൊഴാന്‍ ഭക്തജനങ്ങള്‍ കാത്തുനിന്നു.

 

ShareTweetSend

Related News

കേരളം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

കേരളം

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

കേരളം

സര്‍ക്കാറിന്റെ ക്ഷേമപ്രഖ്യാപനങ്ങള്‍ ജാള്യത മറയ്ക്കാന്‍: വി.ഡി. സതീശന്‍

Discussion about this post

പുതിയ വാർത്തകൾ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

സര്‍ക്കാറിന്റെ ക്ഷേമപ്രഖ്യാപനങ്ങള്‍ ജാള്യത മറയ്ക്കാന്‍: വി.ഡി. സതീശന്‍

തിരിച്ചുകയറ്റത്തിന്റെ സൂചന നല്കി സ്വര്‍ണവില വീണ്ടും താഴേക്ക്

പിഎം ശ്രീ പദ്ധതിയില്‍നിന്ന് പിന്മാറുന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ തിരിച്ചടിയാകും: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

എം ശ്രീ പദ്ധതി: കേരളാ സര്‍ക്കാറിന്റെ വിദ്യാര്‍ത്ഥി വഞ്ചനയില്‍ പ്രതികരണവുമായി എബിവിപി.പി

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു

മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളി നിയമിതയാകുന്നു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies