Wednesday, October 15, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

അയോധ്യ: വിധി 17ന്‌

by Punnyabhumi Desk
Sep 5, 2010, 05:05 pm IST
in ദേശീയം, മറ്റുവാര്‍ത്തകള്‍
അയോധ്യയിലെ നിര്‍ദ്ദിഷ്‌ട രാമക്ഷേത്രത്തിന്റെ മാതൃക

അയോധ്യയിലെ നിര്‍ദ്ദിഷ്‌ട രാമക്ഷേത്രത്തിന്റെ മാതൃക

അയോധ്യയിലെ നിര്‍ദ്ദിഷ്‌ട രാമക്ഷേത്രത്തിന്റെ മാതൃക

ന്യൂഡല്‍ഹി: അയോധ്യയിലെ രാമജന്മഭൂമി തര്‍ക്കത്തില്‍, അലഹബാദ്‌ ഹൈക്കോടതി ഈ മാസം 17 ന്‌ വിധി പറയും. തര്‍ക്കപ്രദേശത്തിന്റെ ഉടമസ്‌ഥാവകാശം ആര്‍ക്കെന്നതു സംബന്ധിച്ച അടിസ്‌ഥാന പ്രശ്‌നത്തിലാണ്‌, കോടതി തീര്‍പ്പു കല്‍പ്പിക്കുന്നത്‌. വിധി ഉണ്ടാക്കിയേക്കാവുന്ന പ്രതികരണങ്ങള്‍ നേരിടാന്‍ കേന്ദ്ര- സംസ്‌ഥാന സര്‍ക്കാരുകള്‍ വിപുലമായ നീക്കങ്ങള്‍ ആരംഭിച്ചു.
60 വര്‍ഷത്തെ നിയമയുദ്ധത്തിനു ശേഷമാണ്‌ ഉടമാവകാശം സംബന്ധിച്ച കേസില്‍ തീര്‍പ്പുണ്ടാകുന്നത്‌. 1950 മുതല്‍ സമര്‍പ്പിക്കപ്പെട്ട 4 ഹര്‍ജികളിലാണ്‌ അലഹബാദ്‌ ഹൈക്കോടതിയുടെ മൂന്നംഗ പ്രത്യേക ബഞ്ച്‌ തീരുമാനമെടുക്കുന്നത്‌. 1992 ല്‍ തകര്‍ക്കപ്പെട്ട
മന്ദിരം ഉണ്ടായിരുന്ന അതേസ്‌ഥലത്താണ്‌ ശ്രീരാമന്‍ ജനിച്ചതെന്ന്‌ ഹിന്ദുസംഘടനകള്‍ വിശ്വസിക്കുന്നു. രാമജന്മഭൂമി അയോധ്യയാണെന്ന കാര്യത്തില്‍ മുസ്ലിം സംഘടനകള്‍ക്കും തര്‍ക്കമില്ല. എന്നാല്‍ പള്ളിക്കുള്ളിലാണ്‌ രാമന്റെ ജന്മസ്‌ഥലം എന്ന വാദത്തെ അവര്‍ എതിര്‍ക്കുന്നു. എന്നാല്‍ പള്ളി നിന്നിരുന്ന സ്‌ഥലത്ത്‌ മുമ്പ്‌ ക്ഷേത്രമായിരുന്നുവെന്നും ഇതിനു തെളിവുണ്ടെന്നും വിശ്വഹിന്ദു പരിഷത്ത്‌ വാദിക്കുന്നു.
നിര്‍ണായകവിധി കണക്കിലെടുത്ത്‌ കേന്ദ്ര- സംസ്‌ഥാന സര്‍ക്കാരുകള്‍ ശക്‌തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ട്‌. പ്രധാനമന്ത്രി തുടര്‍ച്ചയായി സ്‌ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്‌. 4500 അര്‍ധസൈനികരെക്കൂടി വേണമെന്ന മായാവതി സര്‍ക്കാരിന്റെ ആവശ്യത്തിന്മേല്‍ കേന്ദ്രം ഉടന്‍ തീരുമാനമെടുക്കും. അതേസമയം യുപി ആഭ്യന്തര സെക്രട്ടറി പ്രശ്‌നസാധ്യതയുള്ള പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി.

ShareTweetSend

Related News

ദേശീയം

ശബരിമല ആചാര സംരക്ഷണ സംഗമം ഭക്തജനസാഗരമായി

ദേശീയം

ഡല്‍ഹി അയ്യപ്പ ഭക്തസംഗമം ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഉദ്ഘാടനം ചെയ്യും

ദേശീയം

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ശ്രീ മഹന്ത് കമല്‍നയന്‍ദാസ് ജി മഹാരാജ് ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരുവിന് നവതി പ്രണാമം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 90-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ഒക്ടോബര്‍ 14ന്

പി.ഇ.ബി മേനോന്റെ വിയോഗത്തില്‍ അനുശോചിച്ച് ഭാരതീയ വിചാരകേന്ദ്രം

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ ഇന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കും

ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയ്‌ക്കെതിരെ നന്ദന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രതിഷേധ ധര്‍ണ്ണ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ലെ സ്ട്രോം​ഗ് റൂം ​ഇ​ന്ന് തു​റ​ന്നു പ​രി​ശോ​ധി​ക്കും

കേരളത്തിന് പുതിയ വന്ദേ ഭാരത് ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖര്‍

ഒന്‍പതുവയസുകാരിയുടെ കൈമുറിച്ചു മാറ്റിയ സംഭവം: ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തതില്‍ സമരവുമായി KGMOA

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies