Sunday, November 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സ്ഫോടകവസ്തു നിയമം: പോലീസ് മേധാവികള്‍ യോഗം ചേര്‍ന്നു

by Punnyabhumi Desk
Jul 15, 2012, 10:38 am IST
in കേരളം, മറ്റുവാര്‍ത്തകള്‍

കൊച്ചി: സ്ഫോടകവസ്തു നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള കരട് തയാറാക്കാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് നിയോഗിച്ച കമ്മിറ്റി കൊച്ചിയില്‍ യോഗം ചേര്‍ന്നു. കേരള ഡിജിപി ജേക്കബ് പുന്നൂസ് ചെയര്‍മാനായുള്ള കമ്മിറ്റിയില്‍ അംഗങ്ങളായുള്ള മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, ഛത്തീസ്ഗഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ പോലീസ് മേധാവികളും ഐജിമാരും രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. സ്ഫോടക വസ്തുക്കളുടെ കുറ്റകരമായ ഉപയോഗം തടയുന്നതിനുള്ള നിയമ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്നു യോഗത്തിനുശേഷം ഡിജിപി മാധ്യമങ്ങളെ അറിയിച്ചു.

രഹസ്യസ്വഭാവമുള്ളതിനാല്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ല. മനുഷ്യസുരക്ഷ മുന്‍നിര്‍ത്തിയുള്ള സ്ഫോടകവസ്തു ഉപയോഗ നിയമമാണു നിലവിലുള്ളത്. പക്ഷേ, ഇതിന്റെ തെറ്റായ ഉപയോഗം കൂടിവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. രാജ്യസുരക്ഷയ്ക്കുതന്നെ ഭീഷണിയായ സാഹചര്യത്തിലാണു നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. രണ്ടോ മൂ ന്നോ തവണ യോഗം ചേര്‍ന്ന ശേഷമേ കരടിന് അന്തിമരൂപമാകൂ. നാലുമാസമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമര്‍പ്പിക്കുമെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.

യോഗത്തില്‍ ജേക്കബ് പുന്നൂസിനു പുറമെ ഒഡീഷ എഡിജിപി അഭയ്, മഹാരാഷ്ട്ര ഐജി സുഖ്വിന്ദര്‍ സിംഗ്, ഡല്‍ഹിയിലെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ പി.എസ്.പുരോഹിത്, ഛത്തീസ്ഗഡ് ഐജി ജെ.പി.സിംഗ്, ജാര്‍ഖണ്ഡ് സ്പെഷല്‍ ബ്രാഞ്ച് ഐജി പ്രഡ്ഹാന്‍, മധ്യപ്രദേശ് ഐജി അന്‍വേഷ്, കൊച്ചി റേഞ്ച് ഐജി കെ. പത്മകുമാര്‍ എന്നിവരും പങ്കെ ടുത്തു.

ShareTweetSend

Related News

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies