Wednesday, September 10, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

`കാവിഭീകരത’ ഉപയോഗിക്കുന്നത്‌ മുസ്‌ളീങ്ങളെ പ്രീണിപ്പിക്കാന്‍: ആര്‍.എസ്‌.എസ്‌

by Punnyabhumi Desk
Oct 17, 2010, 04:30 pm IST
in ദേശീയം, മറ്റുവാര്‍ത്തകള്‍

നാഗ്‌പൂര്‍: കാവിഭീകരത എന്നൊന്ന്‌ ഇല്ലെന്നും, തീവ്രവാവും, ഹിന്ദുക്കളും തമ്മില്‍ യാതൊരു തരത്തിലുള്ള ബന്ധവും ഇല്ലെന്ന്‌ ആര്‍.എസ്‌.എസ്‌ മേധാവി മോഹന്‍ ഭഗവത്‌ പ്രസ്‌താവിച്ചു. പൊതുവെ ഹിന്ദുക്കള്‍ ഭീകരതയുമായി ബന്ധമില്ലാത്തവരാണെന്നും ദസ്‌റ ആഘോഷത്തോട്‌ അനുബന്ധിച്ച്‌ റെഷിംബാഗില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്‌തു കൊണ്ട്‌ ഭഗവത്‌ പറഞ്ഞു.
രണ്ട്‌ സമാന്തരരേഖകള്‍ പോലെയാണ്‌ തീവ്രവാദവും, ഹിന്ദുക്കളും. അവ ഒരിക്കലും യോജിക്കില്ല. ഹിന്ദുക്കളുടെ ശക്തിയെ ദുര്‍ബലപ്പെടുത്താനും, മുസ്‌ളീങ്ങളെ പ്രീണിപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണ്‌ കാവി ഭീകരത എന്ന പദം ഉപയോഗിക്കുന്നതിലൂടെ ചെയ്യുന്നതെന്നും മോഹന്‍ ഭഗവത്‌ ആരോപിച്ചു. അപൂര്‍വം ചലി കേസുകളില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെട്ടിരിക്കാം. എന്നാല്‍ അതിന്റെ പേരില്‍ മുഴുവന്‍ ഹിന്ദുക്കളെയും ഭീകരരെന്ന്‌ മുദ്ര കുത്തുന്നത്‌ അനീതിയാണ്‌. രാജ്യത്തെ ഭീകരത അമര്‍ച്ച ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്‌ വന്ന വീഴ്‌ച മറയ്‌ക്കാനാണ്‌ അവര്‍ കാവിഭീകരത എന്ന വാക്കുയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഹിന്ദുക്കളായ മതനേതാക്കളെ കരി തേച്ചുകാണിക്കുന്നതിന്റെ ഭാഗമായാണ്‌ കേന്ദ്രം കാവിഭീകരതയെന്ന്‌ ഉപയോഗിച്ചുവരുന്നത്‌. അതിന്റെ ഭാഗമായാണ്‌ ശങ്കരരാമന്‍ വധക്കേസില്‍ കാഞ്ചി ശങ്കരാചാര്യരുടെ പേര്‌ ഉള്‍പ്പെടുത്തിയത്‌. ഇനി അയോദ്ധ്യ കേസിലാകട്ടെ, രാമന്റെ ജന്മസ്ഥലമാണ്‌ അയോദ്ധ്യയെന്ന്‌ അലഹബാദ്‌ കോടതി വിധി പ്രഖ്യാപിച്ചു കഴിഞ്ഞു. മതപരമായ എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിക്കാന്‍ കോടതി നല്‍കിയ സുവര്‍ണാവസരമാണ്‌ അയോദ്ധ്യവിധിയെന്നും ആര്‍,എസ്‌,.എസ്‌ മേധാവി പറഞ്ഞു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

ദേശീയം

വി.എസ്.അച്യുതാനന്ദന് കേന്ദ്ര സര്‍ക്കാരും ആദരം അര്‍പ്പിക്കും

ദേശീയം

രാമായണത്തിന്റെ മഹാത്മ്യം

Discussion about this post

പുതിയ വാർത്തകൾ

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 18 പേര്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ്

ഓപ്പറേഷന്‍ ഡി -ഹണ്ട്: 105 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

അന്താരാഷട്ര മുരുകഭക്ത സംഗമം; സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ അനുസ്മരണം: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം നിര്‍വഹിച്ചു

ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ പുതിയ അധ്യക്ഷനായി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ചുമതലയേറ്റു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies