Sunday, October 26, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

പാക്‌ ബന്ധം മറയ്‌ക്കാന്‍ കസബ്‌ ജിപിഎസ്‌ സംവിധാനം നശിപ്പിച്ചു

by Punnyabhumi Desk
Nov 18, 2010, 04:43 pm IST
in ദേശീയം, മറ്റുവാര്‍ത്തകള്‍

മുംബൈ: അജ്‌മല്‍ കസബും കൂട്ടാളികളും തെളിവുകള്‍ നശിപ്പിക്കാനുള്ള നീക്കം നേരത്തെതന്നെ നടത്തിയിട്ടുണ്ടെന്ന്‌ മുംബൈ ഭീകരാക്രമണക്കേസിലെ സര്‍ക്കാര്‍ ഭാഗം അഭിഭാഷകന്‍ ഉജ്വല്‍ നിഗംഇന്നലെ ബോംബെ ഹൈക്കോടതിയെ അറിയിച്ചു.
പാക്കിസ്ഥാനില്‍ നിര്‍മിച്ച ഗ്ലോബല്‍ പൊസിഷനിംഗ്‌ സിസ്റ്റം (ജിപിഎസ്‌) ഉപയോഗിച്ചാണ്‌ അവര്‍ ദിശതെറ്റാതെ മുംബൈ തീരത്തെത്തിയത്‌. പിടിക്കപ്പെട്ടാല്‍ തങ്ങള്‍ പാക്കിസ്ഥാനില്‍നിന്ന്‌ വന്നവരാണെന്നറിയാതിരിക്കാന്‍ കസബും കറാച്ചിയില്‍നിന്നെത്തിയ മറ്റ്‌ ഒന്‍പത്‌ ഭീകരരും ജിപിഎസ്‌ നശിപ്പിച്ചുകളയുകയായിരുന്നുവെന്ന്‌ ഉജ്വല്‍ നിഗം പറഞ്ഞു.
മുംബൈ ഭീകരാക്രമണക്കേസിന്റെ വിചാരണാ വേളയില്‍ കസബ്‌ തന്റെ കുറ്റസമ്മതത്തില്‍ ഇത്‌ വെളിപ്പെടുത്തിയിട്ടുണ്ടെന്ന്‌ ബോംബെ ഹൈക്കോടതിയില്‍ ജസ്റ്റിസുമാരായ രഞ്‌ജനാ ദേശായി, ആര്‍.വി. മോറെ എന്നിവര്‍ മുമ്പാകെ നിഗം ബോധിപ്പിച്ചു. ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ട അഞ്ച്‌ ചെറു ഉപകരണങ്ങള്‍ പോലീസ്‌ ഒബ്‌റോയ്‌ ഹോട്ടല്‍, നരിമാന്‍ ഹൗസ്‌, കുബേര്‍ ബോട്ട്‌, ഹോട്ടല്‍ താജ്‌മഹല്‍ എന്നിവിടങ്ങളില്‍നിന്നായി കണ്ടെടുത്തിരുന്നു.
ആക്രമണം നടത്തുന്നതിന്‌ മുമ്പ്‌തന്നെ ഉപകരണങ്ങള്‍ ഭീകരര്‍ നശിപ്പിച്ചിരുന്നു. പ്രധാന ജിപിഎസ്‌ കസബ്‌ കടലിലെറിഞ്ഞുകളയുകയായിരുന്നു. എഫ്‌ബിഐ കോടതിയില്‍ ഹാജരാക്കിയ സാക്ഷി പോലീസ്‌ കണ്ടെത്തിയ ജിപിഎസിലെ ലക്ഷ്യസ്ഥാനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ആക്രമണത്തിന്‌ ചുക്കാന്‍ പിടിച്ചത്‌ കസബ്‌ ആണെന്ന്‌ സൂചിപ്പിക്കുന്നതാണ്‌ തെളിവുകള്‍. ഭീകരര്‍ പാക്കിസ്ഥാനുമായി തുടര്‍ച്ചയായി ബന്ധം പുലര്‍ത്തിയിരുന്നതിന്‌ വ്യക്തമായ തെളിവുകളുണ്ട്‌.

ShareTweetSend

Related News

ദേശീയം

ശബരിമല ആചാര സംരക്ഷണ സംഗമം ഭക്തജനസാഗരമായി

ദേശീയം

ഡല്‍ഹി അയ്യപ്പ ഭക്തസംഗമം ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഉദ്ഘാടനം ചെയ്യും

ദേശീയം

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

Discussion about this post

പുതിയ വാർത്തകൾ

തിരുവനന്തപുരം സിറ്റി പോലീസ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നു

കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഡല്‍ഹിയിലേക്ക് മടങ്ങി

പി.എം.ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചു

പാലുകാച്ചിമല ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രമായി മാറും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

വ്രതശുദ്ധിയോടെ ഇരുമുടികെട്ടി പതിനെട്ട് പടിയും ചവിട്ടി അയ്യനെ കണ്ടു; ദര്‍ശന പുണ്യം നേടി രാഷ്ട്രപതി

രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രമാടത്ത് എത്തി; റോഡ് മാര്‍ഗം പമ്പയിലേക്ക് തിരിച്ചു

രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇറങ്ങിയ സ്ഥലത്തെ കോണ്‍ക്രീറ്റ് തറ താഴ്ന്നു

നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തിലേക്ക്: ബുധനാഴ്ചയാണ് ശബരിമല ദര്‍ശനം

ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍

തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies