Friday, December 5, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു

by Punnyabhumi Desk
May 2, 2013, 12:08 am IST
in കേരളം, മറ്റുവാര്‍ത്തകള്‍

മുണ്ടക്കയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ആറംഗ ഹൗസ് സര്‍ജന്‍മാരുടെ വിനോദയാത്രാസംഘത്തിന്റെ കാര്‍ കോലാഹലമേടിനടുത്ത് 2000 അടി താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക്   ഗുരുതരമായി പരുക്കേറ്റു.   രണ്ടുപേരെയും മെഡിക്കല്‍ കോജേജ് ആശുപത്രിയിലേക്ക് മാറ്റി. കോട്ടയത്തെയും ഇടുക്കിയിലെയും പൊലീസ്-ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും സംയുക്തമായി തിരച്ചിലാണ് നാലുപേരുടെയും മൃതദേഹം കണ്ടെത്തിയത്.   ജോസഫ് ജോര്‍ജ്, അനീഷ് ,ആന്റോ, രതീഷ് എന്നിവരാണ് മരിച്ചതെന്നു പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

അല്‍ഫോണ്‍സ്, വിഷ്ണുദയാല്‍, എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. അല്‍ഫോണ്‍സ് ഭരണങ്ങാനം സ്വദേശിയാണ്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് കോട്ടയത്തുനിന്നും   വാഗമണിലേക്ക് യാത്ര പോയതെന്നാണ് മെഡിക്കല്‍കോളേജില്‍ നിന്നു ലഭിച്ച വിവരം.

കോലാഹലമേട്ടില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ നിര്‍മാണം നടക്കുന്ന കൂട്ടിക്കല്‍ -ഇളംകാട് റോഡില്‍ നിന്നാണ് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞത്. വാഗമണിലെ ആത്മഹത്യമുനമ്പിന്റെ അത്രയും താഴ്ചയാണ് ഈ ഭാഗത്തെന്നു നാട്ടുകാര്‍ പറയുന്നു.

രാത്രി  പതിനൊന്നോടെ കാര്‍ മറിയുന്ന ശബ്ദം കേട്ടതിനെത്തുടര്‍ന്ന് മൂന്ന് കിലോമീറ്റര്‍ ദുരം നടന്നാണ് ഇവിടെയെത്തി നാട്ടുകാര്‍ അപകടം സ്ഥിരീകരിച്ചത്. വിജനമായ സ്്ഥലമായതിനാലും റോഡ് സൗകര്യം കുറവായതിനാലും രക്ഷാ പ്രവര്‍ത്തകര്‍ എത്തിപ്പെടാന്‍ ഏറെ ബുദ്ധിമുട്ടി. അപകടം നടന്ന സ്ഥലത്ത് മൊബൈല്‍ റേഞ്ചുമുണ്ടായിരുന്നില്ല.   ശക്തമായ മൂടല്‍മഞ്ഞ് മൂലം രക്ഷാപ്രവര്‍ത്തനം വൈകുകയും ചെയ്തു.

മഞ്ഞ് അവഗണിച്ച് നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് രാത്രി ഒന്നരയോടെ ആദ്യ മൃതദേഹം കണ്ടെടുക്കാനായെന്നതാണ് സൂചന. രണ്ടരയോടെയാണ് പരുക്കേറ്റ രണ്ടുപേരെ മെഡിക്കല്‍ കോളേജിലെത്തിച്ചത്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മധുസൂദനന്‍ നായര്‍ നിര്യാതനായി

കേരളം

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

കേരളം

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

Discussion about this post

പുതിയ വാർത്തകൾ

ഹിന്ദു കുടുംബ സമീക്ഷ: കണ്ണൂര്‍ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കാസര്‍ഗോഡ് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

മധുസൂദനന്‍ നായര്‍ നിര്യാതനായി

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 19-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാര്‍ അറസ്റ്റിൽ

ശബരിമല തിരക്ക് നിയന്ത്രണം: ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി

നാസിക്കില്‍ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കരുത്തുറ്റ മുന്നേറ്റം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies