Thursday, September 18, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മകന്‍ നടത്തിയ ഫേസ്ബുക്ക് പരാമര്‍ശം ഉചിതമായില്ല: പി. ജയരാജന്‍

by Punnyabhumi Desk
Sep 6, 2014, 06:55 pm IST
in കേരളം

jayarajan1കണ്ണൂര്‍: കതിരൂരില്‍ ആര്‍എസ്എസ് നേതാവ് മനോജ് കൊലചെയ്യപ്പെട്ട സംഭവത്തില്‍ സിപിഎം നേതാക്കളെയും പ്രവര്‍ത്തകരെയും വേട്ടയാടാനാണു കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നു ശ്രമിക്കുന്നതെന്നു സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ആരോപിച്ചു. നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണമാണു നടക്കേണ്ടത്. എന്നാല്‍, സിപിഎം വിരുദ്ധ രാഷ്ട്രീയ ഗൂഢാലോചനയിലൂടെ അന്വേഷണം രാഷ്ട്രീയവത്കരിക്കാനാണു ശ്രമം. ഇതു പ്രതിഷേധാര്‍ഹമാണെന്നും ജയരാജന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

മനോജ് കൊലചെയ്യപ്പെട്ടതു സന്തോഷകരമായ വാര്‍ത്തയാണെന്നു ഫേസ്ബുക്കില്‍ പരാമര്‍ശിച്ച തന്റെ മകന്‍ ജയിന്‍രാജിന്റെ നടപടി ഉചിതമായില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍തന്നെ മകനെ വിളിച്ചു പറഞ്ഞിരുന്നു. ഞാന്‍ പറയുംമുമ്പേതന്നെ മകന്‍ ഫേസ്ബുക്കില്‍നിന്നു പരാമര്‍ശം ഒഴിവാക്കിയിരുന്നു. ഇതിന്റെ പേരില്‍ ജയിന്‍രാജിനെതിരേ എടുത്ത കേസ് നിലനില്‍ക്കില്ലെന്നും ജയരാജന്‍ പറഞ്ഞു.

കതിരൂര്‍ കേസിലെ എഫ്‌ഐആറില്‍തന്നെ ദേശവിരുദ്ധ നിയമത്തിലെ വകുപ്പ് ചേര്‍ത്തതില്‍ ദുരൂഹതയുണ്ട്. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിര്‍ദേശമനുസരിച്ചാണു യുഎപിഎ 13 (എ) വകുപ്പുകൂടി ഉള്‍പ്പെടുത്തിയത്.

ബിജെപി നേതാക്കള്‍ ഇവര്‍ രണ്ടു പേരെയും കണ്ട ഉടന്‍ സിബിഐ അന്വേഷണത്തിനു തയാറാണെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. ഇതില്‍ ഗൂഢാലോചന വ്യക്തമാണ്. യുഎപിഎ നിയമത്തിലെ വകുപ്പുചേര്‍ക്കണമെങ്കില്‍ രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും തകര്‍ക്കുന്ന രാജ്യദ്രോഹ കുറ്റമാവണമെന്നും ജയരാജന്‍ പറഞ്ഞു.

ShareTweetSend

Related News

കേരളം

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

കേരളം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies