Wednesday, November 5, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കൈവെട്ടു കേസിലെ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

by Punnyabhumi Desk
Jan 14, 2011, 12:12 pm IST
in കേരളം, മറ്റുവാര്‍ത്തകള്‍

കൊച്ചി:  ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസില്‍ 27 പേര്‍ക്കെതിരെ പൊലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചു.ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന്‌ കഴിഞ്ഞ വര്‍ഷം ജൂലൈ നാലിനാണ്‌ പ്രൊഫസര്‍ ടി.ജെ.ജോസഫ്‌ ആക്രമിക്കപ്പെട്ടത്‌. കേസില്‍ ആകെ 54 പ്രതികളാണ്‌ ഉള്ളത്‌. അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ ഓടക്കാലി അശമന്നൂര്‍ സവാദ്‌ കേസില്‍ ഒന്നാം പ്രതിയും ആലുവ ശ്രീമുലനഗരം കുളപ്പുരയില്‍ ജമാല്‍ രണ്ടാം പ്രതിയുമാണ്‌. ഇരുവരെയും ഇതുവരെ പിടികൂടാനായിട്ടില്ല.
അധ്യാപകനെ ആക്രമിച്ച സംഘത്തില്‍പ്പെട്ട കോതമംഗലം വെണ്ടുവഴി ഷോബിന്‍, മൂവാറ്റുപുഴ കിഴക്കേക്കര മോളേക്കുടി ഷജില്‍, പെരുമ്പാവൂര്‍ വെങ്ങോല ഷംസുദ്ദീന്‍, പറവൂര്‍ കേട്ടുവളളി ഷാനവാസ്‌, നോര്‍ത്ത്‌ വാഴക്കുളം പരീത്‌ എന്നിവരാണ്‌ ആദ്യ പ്രതി സ്‌ഥാനങ്ങളിലുള്ളത്‌. ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ട്‌ നാസറാണ്‌ അക്രമത്തിന്റെ ആസുത്രകനെന്നു കുറ്റപത്രത്തില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റമാണ്‌ ചുമത്തിയിട്ടുള്ളത്‌ കൈവെട്ട്‌ കേസ്‌ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സെഷന്‍സ്‌ കോടതിയിലാണ്‌ 600 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്‌. കേസില്‍ 255 സാക്ഷികളാണ്‌ ഉള്ളത്‌.
കൃത്യത്തിന്റെ ഗൂഡാലോചനയിലും ആസൂത്രണത്തിലും പങ്കുള്ള യൂനസും കെ.കെ.അലിയും പ്രതി പട്ടികയില്‍ എട്ട്‌, ഒന്‍പതു സ്‌ഥാനങ്ങളിലാണ്‌. കുറ്റപത്രത്തില്‍ പോപ്പുലര്‍ ഫ്രണ്ട്‌, എസ്‌ഡിപിഐ സംഘടനകളെ കുറിച്ചു നിരവധി പരാമര്‍ശങ്ങളുണ്ട്‌. പ്രതികളെ രക്ഷപെടുത്താന്‍ ഇരു സംഘടനകളും ബോധപൂര്‍വം ശ്രമിച്ചെന്നും പ്രതികള്‍ക്കെല്ലാവര്‍ക്കും പോപ്പുലര്‍ ഫ്രണ്ടുമായി നേരിട്ടോ അല്ലാതെയോ പങ്കുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്‌.കേസ്‌ അന്വേഷണം അട്ടിമറിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടും എസ്‌ഡിപിഐയും ശ്രമിച്ചു.

ShareTweetSend

Related News

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies