Thursday, December 4, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സോളാര്‍ കേസ്: സരിതയ്ക്കും ബിജുവിനും ആറു വര്‍ഷം കഠിന തടവ്

by Punnyabhumi Desk
Jun 18, 2015, 03:02 pm IST
in മറ്റുവാര്‍ത്തകള്‍

Sarita-BijuSolarപത്തനംതിട്ട: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ബിജു രാധാകൃഷ്ണനും സരിത എസ്.നായര്‍ക്കും ആറു വര്‍ഷം കഠിന തടവു ശിക്ഷ ലഭിച്ചു. പത്തനംതിട്ട ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ജഡ്ജി ജയകൃഷ്ണനാണു കേസില്‍ വിധി പറഞ്ഞത്. വിദേശമലയാളിയും ആറന്‍മുള സ്വദേശിയുമായ ബാബുരാജിനെ പറ്റിച്ച് 1.19 രൂപ തട്ടിയെടുത്തതായി ആറന്‍മുള പോലീസ്  രജിസ്റ്റര്‍ ചെയ്തകേസിനാണ് കോടതി വിധിപ്ര‍സ്താവിച്ചത്.  ബിജു 75 ലക്ഷം രൂപയും സരിത 45 ലക്ഷം രൂപയും ബാബുരാജിന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. വിശ്വാസവഞ്ചന, ആള്‍മാറാട്ടം, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തുവെന്നു കോടതി നിരീക്ഷിച്ചു.

സോളാര്‍ കേസില്‍ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനും രണ്ടാം പ്രതിയായ സരിതയും കുറ്റക്കാരാണെന്നു കോടതി കണ്‌ടെത്തിയിരുന്നു. ശിക്ഷ ലഭിച്ചെങ്കിലും ഒരേവകുപ്പില്‍ മൂന്നുവര്‍ഷം വരെ മാത്രമേ തടവുള്ളൂ എന്നതിനാല്‍ സരിതയ്ക്കു കോടതി ഒരുമാസത്തെ ജാമ്യം അനുവദിച്ചു. കൊലപാതകം അടക്കമുള്ള മറ്റു കേസുകളില്‍ പ്രതിയായതിനാല്‍ ബിജു ജയിലില്‍ തന്നെ തുടരും.വ്യത്യസ്ത വകുപ്പുകളില്‍ മൂന്നുവര്‍ഷം വീതമാണ് ആറുവര്‍ഷം കഠിനതടവ്.

ഇടയാറന്മുള സ്വദേശി ബാബുരാജില്‍ നിന്നു സോളാര്‍ കമ്പനിയുടെ ഓഹരിയെന്ന നിലയില്‍ 1.15 കോടി രൂപ തട്ടിയെടുത്തുവെന്ന കേസിലാണു വിധി.

കോടതി വിധി മാനിക്കുന്നുവെന്നും വിധിയില്‍ നിരാശയുണ്‌ടെന്നും മേല്‍കോടതിയില്‍ അപ്പീലിനു പോകുമെന്നും സരിത പ്രതികരിച്ചു. ഒരാഴ്ചയ്ക്കകം അപ്പീല്‍ നല്കും. തനിക്കു തട്ടിപ്പില്‍ പങ്കാളിത്തമില്ല. മേല്‍കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും സരിത പറഞ്ഞു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മധുസൂദനന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ലെന്‍സ് ബുക്‌സ് പുസ്തക സഭ സംഘടിപ്പിച്ചു

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

ഹിന്ദു കുടുംബ സമീക്ഷ: കണ്ണൂര്‍ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കാസര്‍ഗോഡ് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

മധുസൂദനന്‍ നായര്‍ നിര്യാതനായി

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 19-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാര്‍ അറസ്റ്റിൽ

ശബരിമല തിരക്ക് നിയന്ത്രണം: ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി

നാസിക്കില്‍ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കരുത്തുറ്റ മുന്നേറ്റം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies