Thursday, January 15, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സിന്ധു നദീജലക്കരാര്‍: രക്തവും വെള്ളവും ഒരുമിച്ചൊഴുക്കാനാവില്ലെന്ന് പ്രധാനമന്ത്രി

by Punnyabhumi Desk
Sep 26, 2016, 10:58 pm IST
in മറ്റുവാര്‍ത്തകള്‍

modijiന്യൂഡല്‍ഹി : സിന്ധു നദീജലക്കരാര്‍ പുന: പരിശോധിക്കുന്ന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കടുത്ത നിലപാട് സ്വീകരിച്ചു . രക്തവും വെള്ളവും ഒരുമിച്ചൊഴുക്കാനാവില്ല എന്ന് പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കിയതായി സൂചന. എന്നാല്‍ കരാര്‍ സംബന്ധിച്ച് അന്തിമ തീരുമാനം യോഗത്തിലുണ്ടായില്ല .

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവ്ബല്‍ , വിദേശകാര്യ സെക്രട്ടറീ എസ് ജയശങ്കര്‍ , ജലവിഭവ വകുപ്പ് സെക്രട്ടറി , പ്രധാനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. കരാറുമായി ബന്ധപ്പെട്ട് നിയമവശം പഠിക്കാന്‍ പ്രത്യേക മന്ത്രിതലസമിതി രൂപീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

ഉറി ആക്രമണത്തോട് അനുബന്ധിച്ച് 1960 ലെ സിന്ധു നദീജലക്കരാര്‍ പുന: പരിശോധിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. കരാര്‍ പ്രകാരം പഞ്ചാബിലെ നദികളായ ബിയാസ് , രവി , സത് ലജ് , എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യക്കും സിന്ധു , ചെനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്ഥാനുമായിരുന്നു. എന്നാല്‍ പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ള നദികള്‍ തുടക്കത്തില്‍ ഇന്ത്യയിലൂടെയാണ് ഒഴുകുന്നതെന്നത് ഇന്ത്യക്ക് മേല്‍ക്കൈ നല്‍കുന്നു.

പാകിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനും ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും 1960 സെപ്റ്റംബര്‍ 19 ലാണ് കരാറില്‍ ഒപ്പിട്ടത് . ലോകബാങ്കിന്റെ മദ്ധ്യസ്ഥതയിലായിരുന്നു കരാര്‍.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

മറ്റുവാര്‍ത്തകള്‍

ലക്ഷ്മി കെ. നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കെ.പി ചിത്രഭാനു നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

തന്ത്രി കണ്ഠരര് രാജീവരരുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ വാജിവാഹനം കോടതിയില്‍ നല്‍കി പ്രത്യേക അന്വേഷണ സംഘം

ഹിന്ദു കുടുംബ സമീക്ഷ: പാലക്കാട് ജില്ലയില്‍ കദളീവനം ഓഡിറ്റോറിയത്തില്‍ നടന്നു

ലക്ഷ്മി കെ. നായര്‍ നിര്യാതനായി

ചതുര്‍വിധ ഉപാധികളിലൂടെ കുടുംബ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കണം: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

കോഴിക്കോട് ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ഹിന്ദു കുടുംബ സമീക്ഷ വയനാട് മാനന്തവാടി ശ്രീ ഹനുമാന്‍ ക്ഷേത്രത്തില്‍ നടന്നു

കണ്ണൂരില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ഹിന്ദു കുടുംബ സമീക്ഷയ്ക്ക് കാസര്‍ഗോഡ് ഭക്തിനിര്‍ഭരമായ തുടക്കം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies