Thursday, September 18, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മാളികപ്പുറത്ത് ഭക്തജനത്തിരക്കേറുന്നു

by Punnyabhumi Desk
Nov 23, 2016, 11:17 pm IST
in കേരളം

ശബരിമല: മാളികപ്പുറം ക്ഷേത്ര സന്നിധിയില്‍ ഭക്തജനങ്ങളുടെ തിരക്ക് വര്‍ധിച്ചു. അയ്യപ്പനുമായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍ പ്രധാനപ്പെട്ടതാണ് മാളികപ്പുറവും. ഭക്തര്‍ക്കുള്ള ഇവിടത്തെ ക്രമീകരണങ്ങള്‍ പൂര്‍ണമാണെന്ന് മാളികപ്പുറം മേല്‍ശാന്തി പുതുമന മനു നമ്പൂതിരി അറിയിച്ചു. അയ്യപ്പനാല്‍ വധിക്കപ്പെട്ട മഹിഷി മാളികപ്പുറമായി മാറിയെന്നാണ് ഐതിഹ്യം.

കന്നി അയ്യപ്പന്മാര്‍ വരാത്ത മണ്ഡല കാലത്ത് വിവാഹം ചെയ്യാമെന്ന് മാളികപ്പുറത്തിന് അയപ്പന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ കന്നി അയ്യപ്പന്മാര്‍ വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന് മാളികപ്പുറത്തെ ദേവീ ചൈതന്യത്തെ ശരംകുത്തി വരെ എഴുന്നള്ളിക്കുന്ന ചടങ്ങുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ആനപ്പുറത്തായിരുന്നു എഴുന്നള്ളിപ്പ്. ഇത്തവണ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ആനപ്പുറത്തുള്ള എഴുന്നള്ളത്ത് നിറുത്തി.

പകരം ജീവിത എന്ന പേരില്‍ പല്ലക്കിന് സമാനമായ ഉപകരണത്തിലാണ് ദേവീ ചൈതന്യത്തെ എഴുന്നള്ളിച്ചത്. കന്നി അയ്യപ്പന്മാര്‍ ശരംകുത്തിയില്‍ ശരംകുത്തുന്ന പതിവുണ്ട്. ഇതു കണ്ട് കന്നി അയ്യപ്പന്മാര്‍ വന്നിട്ടുണ്ടെന്ന് മനസിലാക്കി ദേവി ക്ഷേത്രത്തിലേക്ക് മടങ്ങുന്നതായാണ് സങ്കല്‍പ്പം.

മഞ്ഞള്‍, പട്ട്, വിവാഹം നടക്കാന്‍ താലി, സാരി തുടങ്ങിയവ കാണിക്കയായി മാളികപ്പുറത്തിന് സമര്‍പ്പിക്കാറുണ്ട്. രാവിലെ മൂന്നിന് നടതുറക്കും. രാത്രി 11ന് ഹരിവരാസരം കഴിയുമ്പോള്‍ മാളികപ്പുറത്തും നട അടയ്ക്കും. ദിവസവും വൈകിട്ട് ഏഴ് മണിക്ക് മാളികപ്പുറം മേല്‍ശാന്തി അയ്യപ്പസന്നിധിയിലെത്തി പണക്കിഴി സമര്‍പ്പിക്കുന്ന ചടങ്ങുണ്ട്. അതിനു ശേഷം ശബരിമല തന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി ക്ഷേത്രത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ധരിപ്പിക്കും.

ShareTweetSend

Related News

കേരളം

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

കേരളം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies