Thursday, October 30, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ആരുഷി തല്‍വാര്‍-ഹേംരാജ്‌ ഇരട്ടക്കൊലപാതക കേസില്‍ സിബിഐക്ക്‌ സുപ്രീം കോടതിയുടെ വിമര്‍ശനം

by Punnyabhumi Desk
Apr 25, 2011, 04:48 pm IST
in ദേശീയം, മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ആരുഷി തല്‍വാര്‍-ഹേംരാജ്‌ ഇരട്ടക്കൊലപാതക കേസില്‍ സിബിഐക്ക്‌ സുപ്രീം കോടതിയുടെ വിമര്‍ശനം. കേസില്‍ തെളിവുകള്‍ നശിപ്പിക്കുന്നതില്‍ ആരുഷിയുടെ മാതാപിതാക്കളായ രാജേഷ്‌ തല്‍വാറിന്റെയും ഭാര്യ നൂപുറിന്റെയും പങ്കു തെളിയിക്കുന്നതു വിവരിക്കുന്ന സിബിഐ സത്യവാങ്‌മൂലം പരിഗണിക്കവെയാണ്‌ ജസ്‌റ്റിസുമാരായ ബി. സുദര്‍ശന്‍ റെഡ്‌ഡിയും എസ്‌.എസ്‌. നിജ്‌ജാറും സിബിഐയെ വിമര്‍ശിച്ചത്‌. ആരുഷിയുടെ മാതാപിതാക്കള്‍ക്കെതിരെ തെളില്ലെന്നാണ്‌ സിബിഐ ആദ്യം പറഞ്ഞിരുന്നത്‌.
2008 മേയ്‌ 16നു രാവിലെയാണ്‌ നോയിഡയിലെ വീടിന്റെ കിടപ്പുമുറിയില്‍ ആരുഷിയുടെ മൃതദേഹം കണ്ടെത്തിയത്‌. തൊട്ടടുത്ത ദിവസം വീട്ടുജോലിക്കാരന്‍ ഹേംരാജിന്റെ മൃതദേഹം വീടിന്റെ ടെറസില്‍ കണ്ടെത്തി. ആദ്യം കേസ്‌ അന്വേഷിച്ച നോയിഡ പൊലീസ്‌ രാജേഷിനെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. മകളും വീട്ടുജോലിക്കാരനുമായുള്ള അവിഹിത ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നാണു കൊലപാതകങ്ങളെന്നായിരുന്നു നോയിഡ പൊലീസിന്റെ വാദം. എന്നാല്‍, പിന്നീട്‌ അന്വേഷണം ഏറ്റെടുത്ത സിബിഐ രാജേഷിന്റെ ഡന്റല്‍ ക്ലിനിക്കിലെ കംപൗണ്ടര്‍ കൃഷ്‌ണയും സുഹൃത്തുക്കളുമാണ്‌ കൊല നടത്തിയതെന്നു കണ്ടെത്തി.
അന്വേഷണത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതോടെ സിബിഐ സംഘത്തില്‍ അഴിച്ചുപണി നടത്തി. രണ്ടര വര്‍ഷത്തെ അന്വേഷണത്തിന്‌ ഒടുവിലാണ്‌ മാതാപിതാക്കള്‍ തന്നെയാണു പ്രതികളെന്നും എന്നാല്‍ മതിയായ തെളിവുകളില്ലെന്നും കാട്ടി സിബിഐ അന്വേഷണം അവസാനിപ്പിക്കാനുള്ള റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. ഇതു പരിഗണിച്ച ഗാസിയാബാദ്‌ കോടതി സമന്‍സ്‌ അയച്ചതിനെ തുടര്‍ന്നാണ്‌ തല്‍വാര്‍ ദമ്പതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്‌.

ShareTweetSend

Related News

ദേശീയം

മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളി നിയമിതയാകുന്നു

മറ്റുവാര്‍ത്തകള്‍

ലെന്‍സ് ബുക്‌സ് പുസ്തക സഭ സംഘടിപ്പിച്ചു

ദേശീയം

ശബരിമല ആചാര സംരക്ഷണ സംഗമം ഭക്തജനസാഗരമായി

Discussion about this post

പുതിയ വാർത്തകൾ

എം ശ്രീ പദ്ധതി: കേരളാ സര്‍ക്കാറിന്റെ വിദ്യാര്‍ത്ഥി വഞ്ചനയില്‍ പ്രതികരണവുമായി എബിവിപി.പി

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു

മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളി നിയമിതയാകുന്നു

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

സംസ്ഥാന സ്‌കൂള്‍ കായികമേള: തുടര്‍ച്ചയായ രണ്ടാംതവണയും അത്ലറ്റിക്‌സ് ചാമ്പ്യനായി മലപ്പുറം

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്: മുരാരി ബാബുവിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ട് കോടതി

അടുത്ത വര്‍ഷത്തെ സ്‌കൂള്‍ കായിക മേള കണ്ണൂര്‍ ജില്ലയില്‍ വച്ച് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

സ്‌കൂള്‍ കായികമേള സമാപനം: തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് അവധി

മഴ മുന്നറിപ്പ്: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു

പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയമെന്ന് ബിനോയ് വിശ്വം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies