Sunday, June 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ആരുഷി തല്‍വാര്‍-ഹേംരാജ്‌ ഇരട്ടക്കൊലപാതക കേസില്‍ സിബിഐക്ക്‌ സുപ്രീം കോടതിയുടെ വിമര്‍ശനം

by Punnyabhumi Desk
Apr 25, 2011, 04:48 pm IST
in ദേശീയം, മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ആരുഷി തല്‍വാര്‍-ഹേംരാജ്‌ ഇരട്ടക്കൊലപാതക കേസില്‍ സിബിഐക്ക്‌ സുപ്രീം കോടതിയുടെ വിമര്‍ശനം. കേസില്‍ തെളിവുകള്‍ നശിപ്പിക്കുന്നതില്‍ ആരുഷിയുടെ മാതാപിതാക്കളായ രാജേഷ്‌ തല്‍വാറിന്റെയും ഭാര്യ നൂപുറിന്റെയും പങ്കു തെളിയിക്കുന്നതു വിവരിക്കുന്ന സിബിഐ സത്യവാങ്‌മൂലം പരിഗണിക്കവെയാണ്‌ ജസ്‌റ്റിസുമാരായ ബി. സുദര്‍ശന്‍ റെഡ്‌ഡിയും എസ്‌.എസ്‌. നിജ്‌ജാറും സിബിഐയെ വിമര്‍ശിച്ചത്‌. ആരുഷിയുടെ മാതാപിതാക്കള്‍ക്കെതിരെ തെളില്ലെന്നാണ്‌ സിബിഐ ആദ്യം പറഞ്ഞിരുന്നത്‌.
2008 മേയ്‌ 16നു രാവിലെയാണ്‌ നോയിഡയിലെ വീടിന്റെ കിടപ്പുമുറിയില്‍ ആരുഷിയുടെ മൃതദേഹം കണ്ടെത്തിയത്‌. തൊട്ടടുത്ത ദിവസം വീട്ടുജോലിക്കാരന്‍ ഹേംരാജിന്റെ മൃതദേഹം വീടിന്റെ ടെറസില്‍ കണ്ടെത്തി. ആദ്യം കേസ്‌ അന്വേഷിച്ച നോയിഡ പൊലീസ്‌ രാജേഷിനെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. മകളും വീട്ടുജോലിക്കാരനുമായുള്ള അവിഹിത ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നാണു കൊലപാതകങ്ങളെന്നായിരുന്നു നോയിഡ പൊലീസിന്റെ വാദം. എന്നാല്‍, പിന്നീട്‌ അന്വേഷണം ഏറ്റെടുത്ത സിബിഐ രാജേഷിന്റെ ഡന്റല്‍ ക്ലിനിക്കിലെ കംപൗണ്ടര്‍ കൃഷ്‌ണയും സുഹൃത്തുക്കളുമാണ്‌ കൊല നടത്തിയതെന്നു കണ്ടെത്തി.
അന്വേഷണത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതോടെ സിബിഐ സംഘത്തില്‍ അഴിച്ചുപണി നടത്തി. രണ്ടര വര്‍ഷത്തെ അന്വേഷണത്തിന്‌ ഒടുവിലാണ്‌ മാതാപിതാക്കള്‍ തന്നെയാണു പ്രതികളെന്നും എന്നാല്‍ മതിയായ തെളിവുകളില്ലെന്നും കാട്ടി സിബിഐ അന്വേഷണം അവസാനിപ്പിക്കാനുള്ള റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. ഇതു പരിഗണിച്ച ഗാസിയാബാദ്‌ കോടതി സമന്‍സ്‌ അയച്ചതിനെ തുടര്‍ന്നാണ്‌ തല്‍വാര്‍ ദമ്പതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്‌.

ShareTweetSend

Related News

ദേശീയം

പിണറായി വിജയന് പിറന്നാളാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

ദേശീയം

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം വ്യോമസേന ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് നന്ദി അറിയിച്ച് പ്രധാനമന്ത്രി

Discussion about this post

പുതിയ വാർത്തകൾ

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടെണ്ണല്‍ ജൂണ്‍ 23ന്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

പിണറായി വിജയന് പിറന്നാളാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാലവര്‍ഷം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 60-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടം പൊതമരാമത്ത് സെക്രട്ടറി അന്വേഷിക്കും

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്: അറസ്റ്റിലായ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന് ഉപാധികളോടെ ജാമ്യം

ജൂനിയര്‍ അഭിഭാഷകയെ ആക്രമിച്ച കേസ്: ബെയ്‌ലിന്‍ ദാസിന് ജാമ്യമില്ല; മെയ് 27 വരെ റിമാന്‍ഡ് ചെയ്തു

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏകപ്രതി കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies