Friday, July 4, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ചെങ്കോട്ടയിലെ ആക്രമണം: ലഷ്കര്‍ ഭീകരന്റെ വധശിക്ഷ ശരിവെച്ചു

by Punnyabhumi Desk
Aug 11, 2011, 02:58 pm IST
in ദേശീയം

ന്യൂദല്‍ഹി:  ന്യൂദല്‍ഹി: ചെങ്കോട്ടയിലെ ഭീകരാക്രമണക്കേസില്‍ ലഷ്കറെ തൊയ്ബ ഭീകരന്‍ മുഹമ്മദ്‌ ആരിഫ്‌ എന്ന അഷ്ഫക്കിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു.  ചെങ്കോട്ടയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട്‌ ജവാന്മാര്‍ ഉള്‍പ്പെടെ മൂന്ന്‌ പേര്‍ കൊല്ലപ്പെട്ട കേസിലാണ്‌ ലഷ്കര്‍ ഭീകരര്‍ അഷ്ഫക്കിന്‌ സെഷന്‍സ്‌ കോടതി വധശിക്ഷ വിധിച്ചത്‌. ഇത്‌ പിന്നീട്‌ ദല്‍ഹി ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. വധശിക്ഷക്കെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസുമാരായ വി.എസ്‌. സിര്‍വുകര്‍, ടി.എസ്‌. താക്കൂര്‍ എന്നിവരടങ്ങിയ ബെഞ്ചാണ്‌ തള്ളിയത്‌. വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന്‌ കഴിഞ്ഞ ഏപ്രില്‍ 20നാണ്‌ സുപ്രീംകോടതി അഷ്ഫക്കിന്റെ ഹര്‍ജിയില്‍ വിധി പറയാന്‍ മാറ്റിയത്‌. 2007 സപ്തംബര്‍ 13നാണ്‌ സെഷന്‍സ്‌ കോടതി വിധി ഹൈക്കോടതി ശരിവെച്ചത്‌. അഷ്ഫക്കിന്റെ വധശിക്ഷ ശരിവെച്ച ഹൈക്കോടതി കൂട്ടുപ്രതികളായ ആറ്‌ ഭീകരര്‍ക്ക്‌ വിവിധ കാലയളവുകളിലായി സെഷന്‍സ്‌ കോടതി വിധിച്ച ജയില്‍ശിക്ഷ അസാധുവാക്കുകയും ചെയ്തു.
പാര്‍ലമെന്റ്‌ ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജി കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിക്ക്‌ കൈമാറി. ഹര്‍ജി തള്ളണമെന്ന ശുപാര്‍ശയോടെയാണ്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹര്‍ജി കൈമാറിയതെന്ന്‌ അറിയുന്നു. അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞ മാസം 27ന്‌ രാഷ്ട്രപതിയുടെ ഓഫീസില്‍ സമര്‍പ്പിച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ രാജ്യസഭയില്‍ വ്യക്തമാക്കി. അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ വൈകിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇത്തരം കാര്യങ്ങളില്‍ സത്യസന്ധവും അതിവേഗവുമുള്ള പരിഗണന ഭരണപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ShareTweetSend

Related News

ദേശീയം

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

ദേശീയം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

ദേശീയം

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies