Thursday, July 3, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

കേന്ദ്ര സര്‍വകലാശാലകളിലെ ഒ.ബി.സി ക്വാട്ട പ്രവേശനത്തിന് നിലവിലുള്ള സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവ്

by Punnyabhumi Desk
Aug 18, 2011, 06:35 pm IST
in ദേശീയം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളിലെ ഒ.ബി.സി ക്വാട്ട പ്രവേശനത്തിന് നിലവിലുള്ള സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. പ്രവേശനത്തിന് പൊതു വിഭാഗത്തിലേതിനേക്കാള്‍ 10 ശതമാനം കുറഞ്ഞമാര്‍ക്ക് മതിയെന്ന ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് ശരിവെയ്ക്കുകയാണ് ചെയ്തത്.

2011-2012 വര്‍ഷങ്ങളിലെ പ്രവേശനത്തിന് നിര്‍ദേശം ബാധിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ജസ്റ്റിസുമാരായ ആര്‍.വി രവീന്ദ്രന്‍, എ.കെ പട്‌നായിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വിധി പറഞ്ഞത്. പ്രവേശന നടപടികള്‍ അവസാനിച്ചിട്ടും ഒ.ബി.സി സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന കോളേജുകളില്‍ പ്രവേശനത്തിനുള്ള അവസാന തിയതി ആഗസ്ത് 31വരെ നീട്ടി. അര്‍ഹരായ ഒ.ബി.സി വിദ്യാര്‍ഥികളില്ലെങ്കില്‍ ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് ഈ ക്വാട്ടയില്‍ പ്രവേശനം നല്‍കാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

2008ലെ സുപ്രീംകോടതി വിധി പ്രകാരം പിന്നാക്കക്കാര്‍ക്കുള്ള കട്ട്ഓഫ് മാര്‍ക്ക് ജനറല്‍ വിഭാഗത്തിനുള്ള പൊതു യോഗ്യതാ മാര്‍ക്കിനെക്കാള്‍ അഞ്ചു മുതല്‍ പത്തു ശതമാനം വരെ മാത്രമേ കുറയാവൂവെന്ന് ഹര്‍ജിക്കാരനായ ചെന്നൈ ഐ.ഐ.ടി.യിലെ മുന്‍ പ്രൊഫസര്‍ പി.വി. ഇന്ദിരേശനുവേണ്ടി ഹാജരായ അഡ്വ. ഇന്ദു മല്‍ഹോത്ര കോടതിയില്‍ വാദിച്ചിരുന്നു. ഡല്‍ഹി സര്‍വകലാശാലയും ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയും വ്യത്യസ്ത മാനദണ്ഡങ്ങളാണ് ഇക്കാര്യത്തില്‍ പിന്തുടര്‍ന്നിരുന്നത്. പൊതുവിഭാഗത്തില്‍ നിന്ന് അവസാനമായി പ്രവേശനം ലഭിച്ച വിദ്യാര്‍ഥിയുടെ മാര്‍ക്കിനെക്കാള്‍ പത്തു ശതമാനം മാര്‍ക്ക് പിന്നാക്ക യോഗ്യതയായി നിജപ്പെടുത്തിയ ഡല്‍ഹി ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ ഹര്‍ജി നല്‍കിയത്.

ShareTweetSend

Related News

ദേശീയം

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

ദേശീയം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

ദേശീയം

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies