Friday, September 22, 2023
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ വ്യാപക നാശം

by Punnyabhumi Desk
Jul 6, 2023, 10:47 am IST
in കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ വ്യാപക നാശം. 14 വീടുകള്‍ പൂര്‍ണമായും 398 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മഴ ശക്തമായതോടെ സംസ്ഥാനത്ത് 64 ദുരിതാശ്വാസ ക്യാന്പുകള്‍ തുറന്നു. ഈ ക്യാന്പുകളിലായി 1154 പേരാണ് താമസിക്കുന്നത്. ഏറ്റവുമധികം ക്യാന്പുകള്‍ പത്തനംതിട്ട ജില്ലയിലാണ്. 23 ക്യാന്പുകളാണ് ജില്ലയില്‍ തുറന്നിട്ടുള്ളത്. 142 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്.

കോട്ടയത്ത് 15, ആലപ്പുഴയില്‍ ആറും തൃശൂര്‍ രണ്ടും എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഓരോന്നു വീതവുമാണ് ക്യാന്പുകള്‍ ആരംഭിച്ചത്. ആലപ്പുഴ, എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലാണ് ഓരോ മരണം വീതം റിപ്പോര്‍ട്ട് ചെയ്തു.

ന്യൂനമര്‍ദത്തെ ത്തുടര്‍ന്നു സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തകര്‍ത്തുപെയ്യുന്ന മഴയില്‍ ആശങ്ക വേണ്ടെന്നും അതീവ ജാഗ്രത പുലര്‍ത്തിയാല്‍ മതിയെന്നും മന്ത്രിസഭയുടെ വിലയിരുത്തല്‍. അടുത്ത ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയുമെന്നാണു കാലാവസ്ഥാ കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ട്. ഇതിനാല്‍ പ്രളയസാധ്യത കുറവായിരിക്കും. എല്ലാ ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും മഴക്കെടുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിച്ചുവരുന്നു.

റവന്യു വകുപ്പിന്റെയും കൃഷിവകുപ്പിന്റെയും കണ്‍ട്രോള്‍ റൂമുകള്‍ ജില്ലാതലങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്. വെള്ളം കയറിയ സ്ഥലങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആവശ്യമായ ക്രമീകരണം ഒരുക്കിയതായി റവന്യു മന്ത്രി അറിയിച്ചു. മലയോരങ്ങളില്‍ രാത്രിസഞ്ചാരം വിലക്കിയതടക്കം മണ്ണിടിച്ചില്‍ ഭീതിയുള്ള പ്രദേശങ്ങളില്‍ സ്വീകരിച്ചിട്ടുള്ള മുന്‍കരുതല്‍ നടപടികള്‍ മന്ത്രിസഭ വിലയിരുത്തി.

ShareTweetSend

Related News

കേരളം

ഓണം ബമ്പര്‍: ഒന്നാം സമ്മാനം കോയമ്പത്തൂര്‍ സ്വദേശി നടരാജന്

കേരളം

നിപ ഭീഷണി പൂര്‍ണമായി ഒഴിഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി

കേരളം

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

Discussion about this post

പുതിയ വാർത്തകൾ

സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ല

ഇന്ന് ശ്രീനാരായണഗുരുദേവന്റെ മഹാസമാധിദിനം

കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തിവച്ചു

പുതിയ വന്ദേഭാരത് എക്സ്പ്രസ് ആഴ്ചയില്‍ ആറു ദിവസം സര്‍വീസ് നടത്തും

തിരുവനന്തപുരം അഭേദാശ്രമത്തില്‍ ശ്രീ വിഷ്ണുസഹസ്രനാമ കോടിയര്‍ച്ചന മഹായജ്ഞം

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സൂര്യനുദിച്ചു; ചന്ദ്രയാന്‍-3 ലാന്‍ഡറും റോവറും വീണ്ടും പ്രവര്‍ത്തന സജ്ജമാകുമെന്ന പ്രതീക്ഷയില്‍ ഐഎസ്ആര്‍ഒ

ഓണം ബമ്പര്‍: ഒന്നാം സമ്മാനം കോയമ്പത്തൂര്‍ സ്വദേശി നടരാജന്

ആദിത്യ എല്‍ 1 ഭൂമിയുടെ ഭ്രമണപഥം വിട്ട് മുന്നോട്ട്

നിപ ഭീഷണി പൂര്‍ണമായി ഒഴിഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies