Tuesday, October 14, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

നാസയുടെ ഉപയോഗശൂന്യമായ യുഎആര്‍എസ് ഉപഗ്രഹം ഭൂമിയില്‍ പതിച്ചു

by Punnyabhumi Desk
Sep 24, 2011, 06:00 pm IST
in രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ ഉപയോഗശൂന്യമായ യുഎആര്‍എസ് ഉപഗ്രഹം ഭൂമിയില്‍ പതിച്ചു. ഇന്നു പുലര്‍ച്ചെയാണ് ഉപഗ്രഹം ഭൂമിയില്‍ പതിച്ചത് എന്നു നാസ സ്ഥിരീകരിച്ചു. എന്നാല്‍ ഉപഗ്രഹം പതിച്ച സ്ഥലമോ അവശിഷ്ടങ്ങളോ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒരു ബസിനോളം വലുപ്പവും 20 വര്‍ഷം പഴക്കവുമുള്ള ഈ ഉപഗ്രഹത്തിന് ആറര ടണ്‍ ഭാരമുണ്ട്. 35 അടിയാണ് നീളം.15 അടി വീതിയും. മൂന്നു വര്‍ഷ കാലാവധി കണക്കാക്കിയിരുന്ന ഉപഗ്രഹം 14 വര്‍ഷം പ്രവര്‍ത്തിച്ചു. പുതിയ ഉപഗ്രഹങ്ങള്‍ വന്നതോടെ ഇതു ഉപയോഗശൂന്യമാവുകയായിരുന്നു.

ബഹിരാകാശത്ത് നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്ന ഉപഗ്രഹം കാനഡയ്ക്കും ആഫ്രിക്കയ്ക്കും പുറമേ പസിഫിക്, അറ്റ്‌ലാന്റിക് , ഇന്ത്യന്‍ മഹാസമുദ്രങ്ങള്‍ക്കും   മുകളിലൂടെ കടന്നുപോയതായി കണ്ടെത്തിയിട്ടുണ്ട്. ഉപഗ്രഹം അന്തരീക്ഷത്തിലേക്ക് കടന്ന സ്ഥലവും സമയവും സ്ഥിരീകരിക്കാന്‍ നാസാ വിദഗ്ധര്‍ ശ്രമം തുടരുന്നു.

ഭൗമാന്തരീക്ഷത്തിന്റെ മേല്‍ത്തട്ടും  ഓസോണ്‍ പാളിയും കാലാവസ്ഥയില്‍ ചെലുത്തുന്ന സ്വാധീനം മനസിലാക്കാന്‍ 1991ല്‍ 75 കോടി ഡോളര്‍ മുടക്കി നാസ അയച്ച അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച് സാറ്റലൈറ്റ് (യുഎആര്‍എസ്) ആണ് ഭൂമിയില്‍ പതിച്ചത്. ഇന്ധനം തീര്‍ന്നതോടെ 2005ല്‍ ഇതിന്റെ ആയുസ് തീര്‍ന്നതാണ്. 2005 ഡിസംബറില്‍ ഇതു ഡീകമ്മിഷന്‍ ചെയ്തു. ഈമാസം 15ന് ഇതു ഫ്രാന്‍സിനു മുകളിലായി ബഹിരാകാശത്തിലൂടെ തീപ്പന്തംപോലെ താഴേക്കു പതിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ അസ്‌ട്രോഫൊട്ടോഗ്രഫറായ തിയെരി ലെഗോള്‍ട്ട് ദൂരദര്‍ശിനിയിലൂടെ കണ്ടു വിഡിയോയില്‍ പകര്‍ത്തിയിരുന്നു.

ShareTweetSend

Related News

രാഷ്ട്രാന്തരീയം

ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്

രാഷ്ട്രാന്തരീയം

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

രാഷ്ട്രാന്തരീയം

സുനിതാ വില്യംസും സംഘവും ഡ്രാഗണ്‍ പേടകത്തില്‍ നിന്നും പുറത്തിറങ്ങി

Discussion about this post

പുതിയ വാർത്തകൾ

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 90-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ഒക്ടോബര്‍ 14ന്

പി.ഇ.ബി മേനോന്റെ വിയോഗത്തില്‍ അനുശോചിച്ച് ഭാരതീയ വിചാരകേന്ദ്രം

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ ഇന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കും

ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയ്‌ക്കെതിരെ നന്ദന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രതിഷേധ ധര്‍ണ്ണ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ലെ സ്ട്രോം​ഗ് റൂം ​ഇ​ന്ന് തു​റ​ന്നു പ​രി​ശോ​ധി​ക്കും

കേരളത്തിന് പുതിയ വന്ദേ ഭാരത് ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖര്‍

ഒന്‍പതുവയസുകാരിയുടെ കൈമുറിച്ചു മാറ്റിയ സംഭവം: ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തതില്‍ സമരവുമായി KGMOA

ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്

ഓപ്പറേഷന്‍ ഡി -ഹണ്ട്: 112 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies