Saturday, January 17, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ഗുജറാത്ത്‌ കലാപത്തില്‍ മോഡിയ്‌ക്ക്‌ പങ്ക്‌: അമിക്കസ്‌ ക്യൂറി

by Punnyabhumi Desk
Oct 23, 2011, 12:36 pm IST
in ദേശീയം

ന്യൂഡല്‍ഹി: ഗുജറാത്തില്‍ 2002ലെ കലാപത്തിനിടെ മുന്‍ കോണ്‍ഗ്രസ്‌ എംപി എഹ്‌സാന്‍ ജാഫ്രി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കു പങ്കുള്ളതായി സുപ്രീംകോടതി നിയോഗിച്ച അമിക്കസ്‌ ക്യൂറി രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ട്‌. മോഡിക്കെതിരായ അന്വേഷണം അവസാനിപ്പിക്കരുതെന്നു അമിക്കസ്‌ ക്യൂറി ശുപാര്‍ശ ചെയ്‌തതായി സൂചന. 2002ലെ കലാപത്തിനിടെയാണ്‌ എഹ്‌സാന്‍ ജാഫ്രി കൊല്ലപ്പെട്ടത്‌.
മോഡിയെ പ്രോസിക്യൂട്ട്‌ ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ അമിക്കസ്‌ ക്യൂറി റിപ്പോര്‍ട്ടിലുണ്ട്‌.രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന റിപ്പോര്‍ട്ട്‌ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി.
കലാപ കേസുകള്‍ അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം നരേന്ദ്ര മോഡി കുറ്റക്കാരനല്ലെന്നു പറഞ്ഞതോടെ, സംഘം തെളിവു ശേഖരിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിഷ്‌പക്ഷ നിരീക്ഷണം നടത്തി റിപ്പോര്‍ട്ട്‌ നല്‍കാനാണ്‌ അമിക്കസ്‌ ക്യൂറിയായി രാജു രാമചന്ദ്രനെ സുപ്രീംകോടതി നിയമിച്ചത്‌.
ജാഫ്രിയുടെ വിധവ സാക്കിയ നല്‍കിയ പരാതിയെത്തുടര്‍ന്നാണ്‌ കേസ്‌ അന്വേഷണത്തിന്‌ എസ്‌ഐടിയെ നിയോഗിച്ചത്‌.
കലാപക്കാര്‍ക്കെതിരെ നടപടിയെടുക്കരുതെന്ന്‌ ഉദ്യോഗസ്‌ഥരോടു നിര്‍ദേശിച്ചിരുന്ന തിനാല്‍ ഭരണകൂടവും ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നുവെന്നാണു സാക്കിയയുടെ പരാതി. എന്നാല്‍, മോഡിയെ മണിക്കൂറുകളോളം ചോദ്യംചെയ്‌ത എസ്‌ഐടി അദ്ദേഹത്തിന്റെ പങ്കു സംശയിക്കേണ്ടതില്ലെന്ന നിലപാടിലാണ്‌ എത്തിയത്‌.
രാജു രാമചന്ദ്രന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ ഗുജറാത്ത്‌ മുഖ്യമന്ത്രിയുടെ വിചാരണയ്‌ക്ക്‌ വൈകാതെ അരങ്ങൊരുങ്ങും.

ShareTweetSend

Related News

ദേശീയം

നാസിക്കില്‍ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ദേശീയം

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കരുത്തുറ്റ മുന്നേറ്റം

ദേശീയം

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തു

Discussion about this post

പുതിയ വാർത്തകൾ

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

തന്ത്രി കണ്ഠരര് രാജീവരരുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ വാജിവാഹനം കോടതിയില്‍ നല്‍കി പ്രത്യേക അന്വേഷണ സംഘം

ഹിന്ദു കുടുംബ സമീക്ഷ: പാലക്കാട് ജില്ലയില്‍ കദളീവനം ഓഡിറ്റോറിയത്തില്‍ നടന്നു

ലക്ഷ്മി കെ. നായര്‍ നിര്യാതനായി

ചതുര്‍വിധ ഉപാധികളിലൂടെ കുടുംബ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കണം: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

കോഴിക്കോട് ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ഹിന്ദു കുടുംബ സമീക്ഷ വയനാട് മാനന്തവാടി ശ്രീ ഹനുമാന്‍ ക്ഷേത്രത്തില്‍ നടന്നു

കണ്ണൂരില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ഹിന്ദു കുടുംബ സമീക്ഷയ്ക്ക് കാസര്‍ഗോഡ് ഭക്തിനിര്‍ഭരമായ തുടക്കം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies