Thursday, November 30, 2023
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

പി.എഫ്.നിക്ഷേപം ഓഹരിവിപണിയില്‍: ട്രസ്റ്റീസിന്റെ തീരുമാനം അന്തിമം

by Punnyabhumi Desk
Aug 29, 2010, 05:18 pm IST
in മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപത്തില്‍ ഒരു പങ്ക് ഓഹരിവിപണിയില്‍ നിക്ഷേപിക്കണമോ എന്ന കാര്യത്തില്‍ ഇ.പി.എഫ്. ഉന്നതാധികാര സമിതിയായ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ തീരുമാനം അന്തിമമായിരിക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം.

സപ്തംബര്‍ പത്തിനു ചേരുന്ന ട്രസ്റ്റീസിന്റെ യോഗത്തില്‍ ഈ വിഷയം പരിഗണനയ്ക്കു വരുമെന്നും അവരുടെ തീരുമാനമനുസരിച്ച് മുന്നോട്ടുപോകുമെന്നും തൊഴില്‍ വകുപ്പു സെക്രട്ടറി പി.സി. ചതുര്‍വേദി പറഞ്ഞു.

ഈ വിഷയത്തില്‍ തൊഴില്‍ -ധന മന്ത്രാലയങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നത നിലവിലുണ്ട്. മൊത്തം നിക്ഷേപത്തിന്റെ 15ശതമാനം വരെ ഓഹരി വിപണിയില്‍ നിക്ഷേപിക്കാമെന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്.

”തൊഴിലാളികളുടെ പണമെടുത്ത് നിക്ഷേപിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണം. ചിലര്‍ ഞങ്ങളെ യാഥാസ്ഥിതികരെന്ന് വിളിച്ചേക്കാം. എന്നാല്‍ തൊഴിലാളികളുടെ നിക്ഷേപത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പ്രാധാന്യം കൊടുക്കുക”- ചതുര്‍വേദി പറഞ്ഞു.

പുതിയ പെന്‍ഷന്‍ പദ്ധതിയുടെ (എന്‍.പി.എസ്.) അനുഭവത്തിന്റെ വെളിച്ചത്തിലാണ് ധനമന്ത്രാലയം ഇ.പി.എഫ്. നിക്ഷേപത്തിന്റെ കാര്യത്തില്‍ തൊഴില്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയത്. 2008-’09 ല്‍ ശരാശരി 14.82 ശതമാനം വരുമാനം സ്വന്തമാക്കാന്‍ പെന്‍ഷന്‍ പദ്ധതിക്കു കഴിഞ്ഞിരുന്നു. ഇ.പി.എഫ്. വര്‍ഷങ്ങളായി 8.5 ശതമാനം പലിശ മാത്രമാണ് നല്‍കുന്നത്.

എന്നാല്‍ പെന്‍ഷന്‍ പദ്ധതിയുടെ വരുമാനം ഓഹരിവിപണിയിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി മാറിക്കൊണ്ടിരിക്കും. ഇ.പി.എഫ്. നിശ്ചിത വാര്‍ഷിക വരുമാനം ഉറപ്പുനല്‍കുന്നുണ്ട്. -ഇ.പി.എഫ്. ഒ. അധികൃതര്‍ പറയുന്നു.

രാജ്യത്ത് മൊത്തം അഞ്ചുലക്ഷം കോടി രൂപയുടെ പ്രോവിഡന്‍റ് ഫ്രണ്ട് നിക്ഷേപമാണുള്ളത്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തിറക്കി

മറ്റുവാര്‍ത്തകള്‍

ഇന്ന് വിജയദശമി

മറ്റുവാര്‍ത്തകള്‍

പുതിയ വന്ദേഭാരത് എക്സ്പ്രസ് ആഴ്ചയില്‍ ആറു ദിവസം സര്‍വീസ് നടത്തും

Discussion about this post

പുതിയ വാർത്തകൾ

തട്ടിക്കൊണ്ടുപോയ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തിറക്കി

സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റീസ് ഫാത്തിമ ബീവി അന്തരിച്ചു

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സമ്മേളനം 23, 24, 25 തീയതികളില്‍

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 17-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ക്ഷേമപെന്‍ഷനുകള്‍ അടുത്തയാഴ്ച വിതരണം ചെയ്യും: ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍

ശബരിമല മേല്‍ശാന്തി നിയമനം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കേരള പോലീസിന്റെ സാമൂഹ്യ പ്രതിബദ്ധത മാതൃകാപരം: മുഖ്യമന്ത്രി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies