Wednesday, March 22, 2023
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

രണ്ടുസ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം പോലീസുകാരന് ആത്മഹത്യചെയ്തു

by Punnyabhumi Desk
Oct 19, 2010, 12:00 pm IST
in മറ്റുവാര്‍ത്തകള്‍

നാഗര്‍കോവില്‍: രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയശേഷം പോലീസുകാരന്‍ സ്വയം വെടിവെച്ചുമരിച്ചു. കൊല്ലപ്പെട്ട സ്ത്രീകളില്‍ ഒരാള്‍ തമിഴ്‌നാട് പോലീസിലെ കോണ്‍സ്റ്റബിളാണ്.
മണിമുത്താര്‍ സ്‌പെഷ്യല്‍ബ്രാഞ്ചിലെ ഹെഡ്‌കോണ്‍സ്റ്റബിളായ ഉമാമഹേശ്വരി (36), ഭൂതപ്പാണ്ടി വല്ലടതെരുവില്‍ താമസിക്കുകയായിരുന്ന ഗീത (39) എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് തിരുനെല്‍വേലി ജില്ലയില്‍ ഗോപാലസമുദ്രം സ്വദേശി ഇശക്കിമുത്തു (32) ആത്മഹത്യ ചെയ്തത്. ഇതില്‍ ഉമാമഹേശ്വരിയെ വെട്ടിയും ഗിതയെ വെടിവെച്ചുമാണ് കൊലപ്പെടുത്തിയത്.

ഗീതയ്ക്ക് ഒരു മകളും രണ്ട്ആണ്‍മക്കളുമുണ്ട്. ഭര്‍ത്താവ് പച്ചെമുത്തു വിദേശത്താണ്. ഉമാമഹേശ്വരിയുടെ ഭര്‍ത്താവ് ഇശക്കിയപ്പന്‍ തൂത്തുക്കുടിയില്‍ പോലീസ് വകുപ്പിലാണ്. രണ്ടുകുട്ടികളുമുണ്ട്. ഇശക്കിമുത്തു ഭാര്യയുമായി പിണങ്ങി കഴിഞ്ഞുവന്നതായാണ് അറിയുന്നത്.
രണ്ടു സ്ത്രീകളുമായി ഇശക്കിമുത്തുവിന് ബന്ധമുണ്ടായിരുന്നതായി പോലീസ് കരുതുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഭൂതപ്പാണ്ടിയില്‍ എത്തിയ ഇശക്കിമുത്തു സംസാരിക്കാനുണ്ടെന്നു പറഞ്ഞ് ഗീതയെ വീട്ടില്‍ നിന്ന് വിളിച്ച്, അടുത്തുള്ള പഴയ കെട്ടിടത്തിനടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെയുണ്ടായ തര്‍ക്കങ്ങള്‍ക്കിടെ ഗീതയെ വെടിവെച്ചശേഷം സ്വയം നിറയൊഴിക്കുകയായിരുന്നു ഇശക്കിമുത്തു. ഒച്ചകേട്ട് ഓടിക്കൂടിയ വീട്ടുകാരും നാട്ടുകാരുമാണ് വിവരം ഭൂതപ്പാണ്ടി പോലീസിനെ അറിയിച്ചത്. നാഗര്‍കോവില്‍ ഡി.എസ്.പി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.
തുടര്‍ന്ന് നടന്ന അന്വേഷണത്തിനിടയിലാണ് ഇശക്കിമുത്തു മണിമുത്താറില്‍ ഞായറാഴ്ച രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകയെയും കൊലപ്പെടുത്തിയ ശേഷമാണ് ഭൂതപ്പാണ്ടിയില്‍ എത്തി കൃത്യം നിര്‍വഹിച്ചതെന്നറിഞ്ഞത്.

ShareTweetSend

Related Posts

മറ്റുവാര്‍ത്തകള്‍

നിയമസഭയിലെ പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷ നേതാവ്

മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് സ്വീകരിക്കുന്നു.

മറ്റുവാര്‍ത്തകള്‍

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഉഷ്മളമായ വരവേല്‍പ്പ്

Discussion about this post

പുതിയ വാർത്തകൾ

കേരള പുരസ്‌കാരങ്ങള്‍ ഇന്ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും

ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് രജിസ്ട്രേഷന്‍ സംവിധാനം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

രാജ്യത്ത് നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

നിയമസഭയിലെ പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് സ്വീകരിക്കുന്നു.

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഉഷ്മളമായ വരവേല്‍പ്പ്

ബ്രഹ്മപുരം: അടിയന്തിര ആരോഗ്യസര്‍വേ ആരംഭിച്ചു

വേനല്‍ മഴ ഉടനുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്

മാലിന്യപുക എത്രനാള്‍കൂടി സഹിക്കേണ്ടിവരും: ഹൈക്കോടതി

ഡോക്ടറെ മര്‍ദിച്ച പ്രതികളുടെ അറസ്റ്റ് വൈകുന്നു: 17ന് സംസ്ഥാനത്ത് മെഡിക്കല്‍ സമരം

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies