Thursday, October 5, 2023
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

രണ്ടുസ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം പോലീസുകാരന് ആത്മഹത്യചെയ്തു

by Punnyabhumi Desk
Oct 19, 2010, 12:00 pm IST
in മറ്റുവാര്‍ത്തകള്‍

നാഗര്‍കോവില്‍: രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയശേഷം പോലീസുകാരന്‍ സ്വയം വെടിവെച്ചുമരിച്ചു. കൊല്ലപ്പെട്ട സ്ത്രീകളില്‍ ഒരാള്‍ തമിഴ്‌നാട് പോലീസിലെ കോണ്‍സ്റ്റബിളാണ്.
മണിമുത്താര്‍ സ്‌പെഷ്യല്‍ബ്രാഞ്ചിലെ ഹെഡ്‌കോണ്‍സ്റ്റബിളായ ഉമാമഹേശ്വരി (36), ഭൂതപ്പാണ്ടി വല്ലടതെരുവില്‍ താമസിക്കുകയായിരുന്ന ഗീത (39) എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് തിരുനെല്‍വേലി ജില്ലയില്‍ ഗോപാലസമുദ്രം സ്വദേശി ഇശക്കിമുത്തു (32) ആത്മഹത്യ ചെയ്തത്. ഇതില്‍ ഉമാമഹേശ്വരിയെ വെട്ടിയും ഗിതയെ വെടിവെച്ചുമാണ് കൊലപ്പെടുത്തിയത്.

ഗീതയ്ക്ക് ഒരു മകളും രണ്ട്ആണ്‍മക്കളുമുണ്ട്. ഭര്‍ത്താവ് പച്ചെമുത്തു വിദേശത്താണ്. ഉമാമഹേശ്വരിയുടെ ഭര്‍ത്താവ് ഇശക്കിയപ്പന്‍ തൂത്തുക്കുടിയില്‍ പോലീസ് വകുപ്പിലാണ്. രണ്ടുകുട്ടികളുമുണ്ട്. ഇശക്കിമുത്തു ഭാര്യയുമായി പിണങ്ങി കഴിഞ്ഞുവന്നതായാണ് അറിയുന്നത്.
രണ്ടു സ്ത്രീകളുമായി ഇശക്കിമുത്തുവിന് ബന്ധമുണ്ടായിരുന്നതായി പോലീസ് കരുതുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഭൂതപ്പാണ്ടിയില്‍ എത്തിയ ഇശക്കിമുത്തു സംസാരിക്കാനുണ്ടെന്നു പറഞ്ഞ് ഗീതയെ വീട്ടില്‍ നിന്ന് വിളിച്ച്, അടുത്തുള്ള പഴയ കെട്ടിടത്തിനടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെയുണ്ടായ തര്‍ക്കങ്ങള്‍ക്കിടെ ഗീതയെ വെടിവെച്ചശേഷം സ്വയം നിറയൊഴിക്കുകയായിരുന്നു ഇശക്കിമുത്തു. ഒച്ചകേട്ട് ഓടിക്കൂടിയ വീട്ടുകാരും നാട്ടുകാരുമാണ് വിവരം ഭൂതപ്പാണ്ടി പോലീസിനെ അറിയിച്ചത്. നാഗര്‍കോവില്‍ ഡി.എസ്.പി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.
തുടര്‍ന്ന് നടന്ന അന്വേഷണത്തിനിടയിലാണ് ഇശക്കിമുത്തു മണിമുത്താറില്‍ ഞായറാഴ്ച രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകയെയും കൊലപ്പെടുത്തിയ ശേഷമാണ് ഭൂതപ്പാണ്ടിയില്‍ എത്തി കൃത്യം നിര്‍വഹിച്ചതെന്നറിഞ്ഞത്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

പുതിയ വന്ദേഭാരത് എക്സ്പ്രസ് ആഴ്ചയില്‍ ആറു ദിവസം സര്‍വീസ് നടത്തും

മറ്റുവാര്‍ത്തകള്‍

ഇന്ത്യയിൽ ആദ്യമായി ‘ക്വിയർ ഫ്രണ്ട്‌ലി ഹോസ്പിറ്റൽ ഇനിഷ്യേറ്റീവ്’ ആദ്യഘട്ടമായി 4 ജില്ലകളിൽ നടപ്പിലാക്കുന്നു

മറ്റുവാര്‍ത്തകള്‍

എനര്‍ജി മാനേജുമെന്റ് സെന്ററും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

മഴ തുടരുന്ന സാഹചര്യത്തില്‍ ബീച്ചില്‍ പോകുന്നതിന് നിരോധനം ഏര്‍പ്പെടുത്തി

കനത്ത മഴ: തിരുവനന്തപുരം ജില്ലയില്‍ പലയിടത്തും വെള്ളക്കെട്ട്

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 88-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 7ന്

വനിതാ ബില്ലിന് ഔദ്യോഗിക അംഗീകാരം നല്‍കി രാഷ്ട്രപതി

സംസ്ഥാനത്ത് ശക്തമായ മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ.എം.എസ് സ്വാമിനാഥന്‍ വിടവാങ്ങി

ഓപ്പറേഷന്‍ ഡി – ഹണ്ട്: സംസ്ഥാനവ്യാപകമായി 246 കേസ്; 244 അറസ്റ്റ്

പി.പി.മുകുന്ദന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും

കേരളത്തിലേക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കും: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies