Saturday, December 6, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

വിമാനത്താവളം തുറന്നു:കൈലാസത്തിലേക്ക്‌ ഇനി വിമാനത്തില്‍ പറക്കാം

by Punnyabhumi Desk
Jul 2, 2010, 11:59 am IST
in മറ്റുവാര്‍ത്തകള്‍

ബെയ്‌ജിങ്‌: കൈലാസനാഥന്റെ സവിധത്തിലേക്ക്‌ ഇനി വിമാനത്തില്‍ പറന്നുചെല്ലാം. ഹിന്ദുക്കളുടെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ ഹിമാലയത്തിലെ കൈലാസത്തിലേക്കും മാനസസരസ്സിലേക്കും വിമാനയാത്ര സാധ്യമാക്കി ടിബറ്റില്‍ ചൈന പുതിയ വിമാനത്താവളം തുറന്നു.കൈലാസവും ശിവന്‍ പാര്‍വതിക്കു സമ്മാനിച്ചതെന്നു വിശ്വസിക്കുന്ന മാനസസരസ്സും സ്‌ഥിതിചെയ്യുന്ന നഗാരി പ്രദേശത്താണു പുതിയ ഗണ്‍സാ വിമാനത്താവളം. 4500 മീറ്റര്‍ റണ്‍വേയുള്ള വിമാനത്താവളം സമുദ്രനിരപ്പില്‍ നിന്നു 4200 മീറ്റര്‍ ഉയരത്തിലാണ്‌.
4556 മീറ്റര്‍ ഉയരത്തിലാണു മാനസസരസ്സ്‌.ടിബറ്റിലെ നാലാമത്തെ വിമാനത്താവളമാണിത്‌. നിര്‍മാണത്തിലുള്ള അഞ്ചാമതു വിമാനത്താവളം ഒക്‌ടോബറില്‍തുറന്നു കൊടുത്തേക്കും. ഈ വിമാനത്താവളങ്ങള്‍ വഴി ടിബറ്റിലേക്കു വിനോദസഞ്ചാരികളുടെ വന്‍ പ്രവാഹമാണു ചൈന ലക്ഷ്യമിടുന്നത്‌.
ഇന്ത്യ – നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്നു സ്‌ഥിതിചെയ്യുന്ന മാനസസരസ്സിലേക്ക്‌ ഇതുവരെ ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ നേപ്പാള്‍ വഴിയാണു പ്രധാനമായും പോയിരുന്നത്‌. കഠ്‌മണ്ഡുവില്‍ നിന്നു ദുര്‍ഘടം പിടിച്ച പാതയിലൂടെ മൂന്നുദിവസം നീളുന്ന വാഹനയാത്ര നടത്തേണ്ടതുണ്ട്‌.ബുദ്ധ, ജൈന മത വിശ്വാസികളുടെ കൂടി തീര്‍ഥാടന കേന്ദ്രമായ കൈലാസത്തില്‍ ദേവാലയങ്ങളോ പ്രതിഷ്‌ഠകളോ ഇല്ല. തീര്‍ഥാടകര്‍ മാനസസരോവരത്തെയും കൈലാസത്തെയും പ്രദക്ഷിണം ചെയ്‌തു മടങ്ങും. സരോവരത്തിലെ തീര്‍ഥവും കല്ലുകളും പ്രസാദമായി സ്വയം എടുക്കും.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മധുസൂദനന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ലെന്‍സ് ബുക്‌സ് പുസ്തക സഭ സംഘടിപ്പിച്ചു

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

ഹിന്ദു കുടുംബ സമീക്ഷ: കണ്ണൂര്‍ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കാസര്‍ഗോഡ് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

മധുസൂദനന്‍ നായര്‍ നിര്യാതനായി

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 19-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാര്‍ അറസ്റ്റിൽ

ശബരിമല തിരക്ക് നിയന്ത്രണം: ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി

നാസിക്കില്‍ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കരുത്തുറ്റ മുന്നേറ്റം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies