Saturday, July 19, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

മന്ദസ്മിത ദര്‍ശനം

by Punnyabhumi Desk
Mar 12, 2013, 01:02 pm IST
in സനാതനം

തിരുമാന്ധാംകുന്ന് കേശാദിപാദം (ഭാഗം – 18)

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍

സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍

അളികള്‍ കൂലമനവരതമിളകിവന്നൂഴുന്ന
മുഖകമല മന്ദസ്മിതം കൈതൊഴുന്നേന്‍.

താമരപ്പൂവിനോട് വണ്ടുകള്‍ക്കു അഭിനിവേശം ഒന്നുവേറെതന്നെയാകുന്നു. അതുകൊണ്ടാണ് അവ മറ്റു പുഷ്പങ്ങളെല്ലാം വെടിഞ്ഞ് കമലത്തെ തേടി വരുന്നത്. താമപ്പൂവാണിതെന്ന ഭ്രമം വണ്ടുകള്‍ക്കുളവാക്കുന്ന ശിവന്റെ മുഖസൗന്ദര്യം ഇവിടെ വ്യഞ്ജിക്കുന്നു. ഭഗവദ്ഭക്തന്മാരായ മഹാപുരുഷന്മാരുടെ പ്രതീകമാണ് ഈ അളികള്‍. അവരാകട്ടെ ശിവദര്‍ശനത്തിനായി നിരന്തരം കൊതിക്കുന്നവരും അതില്‍ പരമനിര്‍വൃതി അനുഭവിക്കുന്നവരുമാകുന്നു. അനവരതമിളകിവരല്‍ അവരുടെ അഭിനിവേശത്തിന്റെ ആധിക്യത്തെയാണു സൂചിപ്പിക്കുന്നത്. ജീവിതത്തിന്റെ സാഫല്യം ഈ വിധമായ പരമഭക്തിയിലാണെന്ന് ഇവിടെ സ്ഫുടമാക്കപ്പെട്ടിരിക്കുന്നു.

siva-mandasmitham-sliderസൃഷ്ടിസ്ഥിതി സംഹാരാത്മകമായ ഈ പ്രപഞ്ചനാടകം ഭഗവാന്റെ ലീലയാകുന്നു. ലീലയുടെ ഫലമാണ് ആനന്ദം. അതിന്റെ സ്ഫുരണമാണ് മുഖകമലത്തില്‍ പ്രകടമാകുന്ന മന്ദസ്മിതം. അതാണു രസം. പ്രപഞ്ചരഹസ്യം മനസ്സിലാക്കിയ ഋഷിമാരെല്ലാം അതിന്റെ മധുരിമ നുകരുന്നവരാണ്. ശരീരാത്മവാദികളാകട്ടെ നശ്വരസുഖങ്ങളില്‍ കുടുങ്ങി നിരര്‍ത്ഥകമായി ഖേദിക്കുന്നവരും. അത്തരം ചാപല്യങ്ങളോടുള്ള ഹാസവും ഒരുപക്ഷേ ഈ മന്ദസ്മിതത്തില്‍ സ്ഫുടിക്കുന്നുണ്ടായിരിക്കണം.

കരുണയുടെ സീമാതീതമായ മഹാസാഗരമാണ് ശ്രീമഹാദേവന്‍. ജീവിതവ്യാപാരങ്ങളില്‍ ഭൂതിപൂണ്ട് ആര്‍ത്തന്മാരായി ഓടിയെത്തുന്നവര്‍ക്ക് അഭയവും ആനന്ദവും പകരുന്നത് ദേവദേവനാണ്. പരിധിയില്ലാത്ത പ്രസ്തുത കാരുണ്യവര്‍ഷത്തിന്റെ സ്ഫുടപ്രകാശംകൂടിയാണ് ആ മന്ദസ്മിതം.

ShareTweetSend

Related News

സനാതനം

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies