Wednesday, July 2, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

മന്ദസ്മിത ദര്‍ശനം

by Punnyabhumi Desk
Mar 12, 2013, 01:02 pm IST
in സനാതനം

തിരുമാന്ധാംകുന്ന് കേശാദിപാദം (ഭാഗം – 18)

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍

സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍

അളികള്‍ കൂലമനവരതമിളകിവന്നൂഴുന്ന
മുഖകമല മന്ദസ്മിതം കൈതൊഴുന്നേന്‍.

താമരപ്പൂവിനോട് വണ്ടുകള്‍ക്കു അഭിനിവേശം ഒന്നുവേറെതന്നെയാകുന്നു. അതുകൊണ്ടാണ് അവ മറ്റു പുഷ്പങ്ങളെല്ലാം വെടിഞ്ഞ് കമലത്തെ തേടി വരുന്നത്. താമപ്പൂവാണിതെന്ന ഭ്രമം വണ്ടുകള്‍ക്കുളവാക്കുന്ന ശിവന്റെ മുഖസൗന്ദര്യം ഇവിടെ വ്യഞ്ജിക്കുന്നു. ഭഗവദ്ഭക്തന്മാരായ മഹാപുരുഷന്മാരുടെ പ്രതീകമാണ് ഈ അളികള്‍. അവരാകട്ടെ ശിവദര്‍ശനത്തിനായി നിരന്തരം കൊതിക്കുന്നവരും അതില്‍ പരമനിര്‍വൃതി അനുഭവിക്കുന്നവരുമാകുന്നു. അനവരതമിളകിവരല്‍ അവരുടെ അഭിനിവേശത്തിന്റെ ആധിക്യത്തെയാണു സൂചിപ്പിക്കുന്നത്. ജീവിതത്തിന്റെ സാഫല്യം ഈ വിധമായ പരമഭക്തിയിലാണെന്ന് ഇവിടെ സ്ഫുടമാക്കപ്പെട്ടിരിക്കുന്നു.

siva-mandasmitham-sliderസൃഷ്ടിസ്ഥിതി സംഹാരാത്മകമായ ഈ പ്രപഞ്ചനാടകം ഭഗവാന്റെ ലീലയാകുന്നു. ലീലയുടെ ഫലമാണ് ആനന്ദം. അതിന്റെ സ്ഫുരണമാണ് മുഖകമലത്തില്‍ പ്രകടമാകുന്ന മന്ദസ്മിതം. അതാണു രസം. പ്രപഞ്ചരഹസ്യം മനസ്സിലാക്കിയ ഋഷിമാരെല്ലാം അതിന്റെ മധുരിമ നുകരുന്നവരാണ്. ശരീരാത്മവാദികളാകട്ടെ നശ്വരസുഖങ്ങളില്‍ കുടുങ്ങി നിരര്‍ത്ഥകമായി ഖേദിക്കുന്നവരും. അത്തരം ചാപല്യങ്ങളോടുള്ള ഹാസവും ഒരുപക്ഷേ ഈ മന്ദസ്മിതത്തില്‍ സ്ഫുടിക്കുന്നുണ്ടായിരിക്കണം.

കരുണയുടെ സീമാതീതമായ മഹാസാഗരമാണ് ശ്രീമഹാദേവന്‍. ജീവിതവ്യാപാരങ്ങളില്‍ ഭൂതിപൂണ്ട് ആര്‍ത്തന്മാരായി ഓടിയെത്തുന്നവര്‍ക്ക് അഭയവും ആനന്ദവും പകരുന്നത് ദേവദേവനാണ്. പരിധിയില്ലാത്ത പ്രസ്തുത കാരുണ്യവര്‍ഷത്തിന്റെ സ്ഫുടപ്രകാശംകൂടിയാണ് ആ മന്ദസ്മിതം.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies