Wednesday, July 2, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

മോഡിയുടെ റാലി നടക്കുന്നതിനു മുന്‍പായി പാറ്റ്‌നയില്‍ സ്‌ഫോടന പരമ്പര

by Punnyabhumi Desk
Oct 28, 2013, 12:31 am IST
in മറ്റുവാര്‍ത്തകള്‍

explosion-sliderപാറ്റ്‌ന: ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ ഹുങ്കാര്‍ റാലിക്കു മുന്‍പായി ബിഹാര്‍ തലസ്ഥാനമായ പാറ്റ്‌നയില്‍ സ്‌ഫോടന പരമ്പര. സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ മരിച്ചു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. സംഭവത്തെത്തുടര്‍ന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പോലീസ് ചോദ്യം ചെയ്യുന്നു.

റാലി നടക്കുന്ന മൈതാനത്തിനു ചുറ്റുവട്ടത്ത് ഏഴു തവണയാണ് സ്‌ഫോടനമുണ്ടായത്. രാവിലെ ഒന്‍പതുമണിയോടെ പാറ്റ്‌ന റെയില്‍വേ സ്റ്റേഷനിലെ ടോയ്‌ലെറ്റിലാണ് ആദ്യ രണ്ടു സ്‌ഫോടനങ്ങള്‍ നടന്നത്. 10 – ാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നടന്ന സ്‌ഫോടനത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്.

ആദ്യ സ്‌ഫോടനം നടന്ന മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ സമീപത്തു തന്നെയുള്ള സിനിമ തിയേറ്ററിനു സമീപവും സ്‌ഫോടനമുണ്ടായി. തുടര്‍ന്ന് റാലി നടക്കുന്ന മൈതാനത്തിനു ചുറ്റും അഞ്ചു തവണ ബോംബുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. റാലിയില്‍ പങ്കെടുക്കുന്നതിനായി നരേന്ദ്ര മോഡി മൈതാനത്ത് എത്തുന്നതിന് ഒരു മണിക്കൂര്‍ മുന്‍പാണ് സ്‌ഫോടനമുണ്ടായത്.

സംഭവസ്ഥലത്ത് നിന്ന് രണ്ട് നാടന്‍ ബോംബുകള്‍ പോലീസ് കണ്‌ടെടുത്ത് നിര്‍വീര്യമാക്കി. തുടര്‍ന്ന് റാലി നടക്കുന്ന സ്ഥലത്തിന് ചുറ്റും സ്‌ഫോടനങ്ങള്‍ നടന്നു. ഇവിടെ നാല് ബോംബുകളാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനങ്ങല്‍ താരതമ്യേന ശക്തി കുറഞ്ഞവയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പോലീസ് കണ്‌ടെടുത്തവയെല്ലാം നാടന്‍ ബോംബുകളാണെന്ന് പോലീസ് വ്യക്തമാക്കി. അന്വേഷണത്തിനായി എന്‍ഐഎയുടെ ഏഴംഗ സംഘം പാറ്റ്‌നയിലേക്ക് തിരിച്ചിട്ടുണ്ട്.

സ്‌ഫോടന പരമ്പര നടന്നെങ്കിലും ബിജെപിയുടെ ഹുങ്കാര്‍ റാലി നിശ്ചയിച്ചതുപോലെ നടന്നു. നരന്ദ്രമോഡി റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചു. എന്നാല്‍ സ്‌ഫോടനം നടന്നതിനെപ്പറ്റി കാര്യമായി യാതൊന്നുംതന്നെ അദ്ദേഹം സംസാരിച്ചിട്ടില്ല..

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies