Thursday, September 18, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

മംഗള്‍യാന്‍: നാലാം ഘട്ട ഭ്രമണപഥവികസനത്തിലുണ്ടായ പാളിച്ച പരിഹരിച്ചു

by Punnyabhumi Desk
Nov 12, 2013, 05:01 pm IST
in ദേശീയം

ചെന്നൈ: ഭാരതത്തിന്‍റെ ചൊവ്വാ പര്യവേഷണപേടകത്തിന്റെ നാലാം ഘട്ട ഭ്രമണപഥവികസനത്തിലുണ്ടായ പാളിച്ച പരിഹരിച്ചു. ഭ്രമണപഥത്തിന്റെ ഭൂമിയില്‍നിന്നുള്ള കൂടിയദൂരം (അപ്പോജി) ഒരുലക്ഷം കിലോമീറ്റര്‍ ആക്കി ഉയര്‍ത്താനുള്ള ഐഎസ്ആര്‍ഒയുടെ ശ്രമമാണ് വിജയിച്ചത്.

മൂന്നാംഘട്ട ഭ്രമണപഥ വികസനത്തിലൂടെ കൈവരിച്ച 71,623 കിലോമീറ്റര്‍ ദൂരം ഒരുലക്ഷം എന്ന തലത്തിലേക്ക് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 78,276 കിലോമീറ്റര്‍ ആക്കാനേ കഴിഞ്ഞുള്ളൂ. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 05.03 ന് നടത്തിയ ശ്രമത്തില്‍ പേടകത്തെ 1,18,642 കിലോമീറ്റര്‍ അകലം വരുന്ന ഭ്രമണപഥത്തിലെത്തിച്ചു. ഇന്നലെ പുലര്‍ച്ചെ നാലാം ഘട്ടമായി ഭ്രമണപഥം ഉയര്‍ത്താനുളള ശ്രമത്തിലാണ് പാളിച്ചയുണ്ടായത്. ഒരു ലക്ഷം കിലോമീറ്ററാണ് നാലാം ഘട്ടത്തില്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും 78,276 കിലോമീറ്റര്‍ എത്തിക്കാനേ കഴിഞ്ഞിരുന്നുളളു.

ഡിസംബര്‍ ഒന്നിനു പുലര്‍ച്ചെ 12.42നാണു ഭൂമിയുടെ ഗുരുത്വവലയം മറികടന്ന് പര്യവേക്ഷണ പേടകത്തിന്റെ ചൊവ്വായാത്ര നിശ്ചയിച്ചിട്ടുള്ളത്. തുടര്‍ന്ന് 282 ദിവസത്തെ യാത്രക്ക് ശേഷം നാല്‍പത് കോടി കിലോമീറ്റര്‍ അകലെയുള്ള ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തുമെന്നാണ് ഐഎസ്ആര്‍ഒയുടെ കണക്കുകൂട്ടല്‍. ബാംഗ്ലൂരിലെ ഐഎസ്ആര്‍ഒ പ്രത്യേക വിഭാഗമാണ് പേടകത്തെ നിയന്ത്രിക്കുന്നത്. നവംബര്‍ അഞ്ചിനാണ് പിഎസ്എല്‍വി സി 25 ഉപയോഗിച്ച് മംഗള്‍യാനെ ഭൗമഭ്രമണപഥത്തില്‍ എത്തിച്ചത്.

ShareTweetSend

Related News

ദേശീയം

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

ദേശീയം

വി.എസ്.അച്യുതാനന്ദന് കേന്ദ്ര സര്‍ക്കാരും ആദരം അര്‍പ്പിക്കും

ദേശീയം

രാമായണത്തിന്റെ മഹാത്മ്യം

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies