Friday, May 15, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ബി.പി.എല്‍ വിപുലപ്പെടുത്തിയത് സൗജന്യ ചികിത്സയ്ക്ക്: മുഖ്യമന്ത്രി

by Punnyabhumi Desk
Nov 23, 2013, 04:59 pm IST
in മറ്റുവാര്‍ത്തകള്‍

തൃശൂര്‍: ആശ്രയപദ്ധതിയിലുള്ളവര്‍, ഡയാലിസിസിനു വിധേയരാകുന്നവര്‍, മാനസികമായി വെല്ലുവിളി നേരിടുന്നവര്‍, ഓട്ടിസം ബാധിച്ചവര്‍ എന്നിവരുള്‍പ്പെടെ ആറു വിഭാഗങ്ങളിലുള്ളവരെ മറ്റ് മാനദണ്ഡങ്ങള്‍ നോക്കാതെ ബി പി എല്‍ വിഭാഗത്തില്‍പ്പെടുത്തിയത് ഇവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. തേക്കിന്‍കാട് മൈതാനിയില്‍ ജനസമ്പര്‍ക്ക പരിപാടിക്കു തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ.പി.എല്ലുകാരെ ബി. പി.എല്‍. ആക്കി മാറ്റിയതില്‍ ചില ആശയക്കുഴപ്പങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിലവിലെ നിയമമനുസരിച്ച് ഈ വിഭാഗത്തിലുള്ള പലരേയും ബി.പി.എല്‍ പട്ടികയില്‍ പെടുത്താന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ആരാലും നോക്കാനില്ലാത്ത, ആശ്രയ പദ്ധതിയില്‍ പെട്ടവരെ എപിഎല്‍ ആക്കുന്നതു ശരിയല്ല. അത്തരക്കാരെ ചട്ടങ്ങളും നിയമങ്ങളും ജനങ്ങളുടെ ആവശ്യത്തിനുസരിച്ച് രൂപപ്പെടുത്തുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെയും ജപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയാണ് ജനസമ്പര്‍ക്ക പരിപാടി. 15 കൊല്ലം മുമ്പ് ജനങ്ങള്‍ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിച്ച കാര്യങ്ങളല്ല ഇന്നവര്‍ ആഗ്രഹിക്കുന്നത്. അതുസരിച്ച് നിയമങ്ങളിലും ഉത്തരവുകളിലും മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പലതും ചെയ്തുകൊടുക്കേണ്ടതാണെങ്കിലും അതിനു പറ്റാത്ത നിബന്ധനകളാണ് ചട്ടങ്ങളിലും നിയമങ്ങളിലും ഉള്ളത്. ഇതിന് ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ചട്ടം ഉണ്ടാക്കി വച്ചിട്ട് ഉദ്യോഗസ്ഥരെ കുറ്റം പറയുന്നതില്‍ അര്‍ഥമില്ല. അത്തരം നിയമവും ചട്ടവും വ്യവസ്ഥയും മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ ഒന്‍പതിനാരംഭിച്ച പരിപാടിയില്‍ ജില്ലയുടെ ചുമതല വഹിക്കുന്ന സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍, എംപിമാരായ പി.സി. ചാക്കോ, കെ.പി.ധനപാലന്‍, എംഎല്‍എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍, ടി.എന്‍ പ്രതാപന്‍, ജില്ലാ കളക്ടര്‍ എം.എസ്.ജയ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies