Monday, September 25, 2023
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ചെട്ടികുളങ്ങര കുംഭഭരണി: കെട്ടുകാഴ്ച ഭക്തിയുടെ നിറക്കാഴ്ചയായി

by Punnyabhumi Desk
Mar 7, 2014, 10:46 am IST
in മറ്റുവാര്‍ത്തകള്‍

chettikulangara bharani-pbകായംകുളം: ചെട്ടികുളങ്ങര കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച നടന്ന കെട്ടുകാഴ്ച ഭക്തിയുടെ നിറക്കാഴ്ചയായി. വൈകുന്നേരം നാലരയോടെ ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളില്‍ നിന്നുള്ള കെട്ടുകാഴ്ചകള്‍ ഓരോന്നായി ദേവീദര്‍ശനത്തിനുശേഷം സന്ധ്യയോടെ കാഴ്ചക്കണ്ടത്തില്‍ അണിനിരക്കാനെത്തി. ഇതോടെ കരക്കാരുടെ കരവിരുതും ഓണാട്ടുകരയുടെ പൊലിമയും പ്രകടമായ കെട്ടുകാഴ്ചകളും  കുത്തിയോട്ടവും ചെട്ടികുളങ്ങര അമ്മയ്ക്കു തിരുനാള്‍ കാഴ്ചയായി.

രാവിലെ വഴിപാട് ഗൃഹങ്ങളില്‍ നിന്നും 14 കുത്തിയോട്ടങ്ങളും വാദ്യമേളങ്ങളോടുകൂടിയ ഘോഷയാത്രയായി ക്ഷേത്രസന്നിധിയിലെത്തി. കുത്തിയോട്ട ബാലന്മാരെ ദേവിക്കു ബലിനല്കുന്നുവെന്ന സങ്കല്പത്തില്‍ ബാലന്മാരുടെ ഇടുപ്പില്‍ സ്വര്‍ണനൂല്‍ കോര്‍ക്കുന്ന ചൂരല്‍മുറിയല്‍ ചടങ്ങു നടന്നു. തുടര്‍ന്ന് ചൂരല്‍മുറിഞ്ഞ ബാലന്മാര്‍ കുത്തിയോട്ടപ്പാട്ടിന്റെ താളത്തില്‍ നാലുപാദം ചുവടുചവിട്ടി കുത്തിയോട്ട സമര്‍പ്പണവും നടന്നു.

പിന്നീട് ബാലന്മാരുടെ ഇടുപ്പിലെ സ്വര്‍ണനൂല്‍ വേര്‍പെടുത്തി ദേവിക്ക് സമര്‍പ്പിച്ചു. ഉച്ചയോടെ കുത്തിയോട്ട ചടങ്ങുകള്‍ സമാപിച്ചു. പുലര്‍ച്ചെ കാഴ്ചക്കണ്ടത്തില്‍ അണിനിരന്ന കെട്ടുകാഴ്ചയ്ക്കുമുമ്പില്‍ ചെട്ടികുളങ്ങര അമ്മയുടെ എഴുന്നള്ളത്ത് നടക്കുന്നതോടെ ഈ വര്‍ഷത്തെ കുംഭഭരണി ഉത്സവത്തിന് സമാപനമാകും. കൂറ്റന്‍ കെട്ടുകാഴ്ചകളും കുത്തിയോട്ടവും കണ്ടു സായൂജ്യമടയാനായി പതിനായിരങ്ങളാണ് ഇന്നലെ ചെട്ടികുളങ്ങരയിലേക്ക് ഒഴുകിയെത്തിയത്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

പുതിയ വന്ദേഭാരത് എക്സ്പ്രസ് ആഴ്ചയില്‍ ആറു ദിവസം സര്‍വീസ് നടത്തും

മറ്റുവാര്‍ത്തകള്‍

ഇന്ത്യയിൽ ആദ്യമായി ‘ക്വിയർ ഫ്രണ്ട്‌ലി ഹോസ്പിറ്റൽ ഇനിഷ്യേറ്റീവ്’ ആദ്യഘട്ടമായി 4 ജില്ലകളിൽ നടപ്പിലാക്കുന്നു

മറ്റുവാര്‍ത്തകള്‍

എനര്‍ജി മാനേജുമെന്റ് സെന്ററും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

കേരളത്തിലേക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കും: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനുള്ള കര്‍മ്മപരിപാടി സര്‍ക്കാര്‍ നടപ്പാക്കും: മന്ത്രി സജി ചെറിയാന്‍

ഗണേശ വിഗ്രഹ നിര്‍മാണശാലക്കെതിരായ തമിഴ്നാട് സര്‍ക്കാറിന്റെ നടപടിക്കെതിരെ മദ്രാസ് ഹൈക്കോടതി

കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തിവച്ചു

പുതിയ വന്ദേഭാരത് എക്സ്പ്രസ് ആഴ്ചയില്‍ ആറു ദിവസം സര്‍വീസ് നടത്തും

തിരുവനന്തപുരം അഭേദാശ്രമത്തില്‍ ശ്രീ വിഷ്ണുസഹസ്രനാമ കോടിയര്‍ച്ചന മഹായജ്ഞം

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സൂര്യനുദിച്ചു; ചന്ദ്രയാന്‍-3 ലാന്‍ഡറും റോവറും വീണ്ടും പ്രവര്‍ത്തന സജ്ജമാകുമെന്ന പ്രതീക്ഷയില്‍ ഐഎസ്ആര്‍ഒ

ഓണം ബമ്പര്‍: ഒന്നാം സമ്മാനം കോയമ്പത്തൂര്‍ സ്വദേശി നടരാജന്

ആദിത്യ എല്‍ 1 ഭൂമിയുടെ ഭ്രമണപഥം വിട്ട് മുന്നോട്ട്

നിപ ഭീഷണി പൂര്‍ണമായി ഒഴിഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies