Thursday, November 6, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

തടിയന്റവിട നസീര്‍ ഭീകരാക്രമണം ആസൂത്രണം ചെയ്തിരുന്നു

by Punnyabhumi Desk
Jan 3, 2016, 01:35 pm IST
in മറ്റുവാര്‍ത്തകള്‍

thadiyantavide-nazeerകൊച്ചി: ബംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി തടിയന്റവിട നസീറും മുഖ്യസഹായി പി.എ. ഷഹനാസും ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന് പോലീസ്. ഷഹനാസിന്റെ രഹസ്യകത്തുകള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് ഇക്കാര്യം വ്യക്തമായത്. വിദേശത്തുള്ളവരും ഗൂഢാലോചനയില്‍ പങ്കെടുത്തിരുന്നതായി പോലീസ് സംശയിക്കുന്നു. വിദേശ ഭീകരബന്ധം ആരോപിച്ച് ഇരുവര്‍ക്കുമെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ബംഗളൂരു ജയിലില്‍ കഴിഞ്ഞിരുന്ന നസീറിനായി വിദേശ രാജ്യങ്ങളിലേക്ക് ഷഹനാസ് ഇമെയില്‍ സന്ദേശങ്ങള്‍ അയച്ചതായി കണ്‌ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഷഹനാസില്‍ നിന്ന് പിടികൂടിയ കത്തുകള്‍, മൊബൈല്‍ ഫോണുകള്‍, ഉപയോഗിച്ചിരുന്ന ഇമെയിലുകള്‍ തുടങ്ങിയവ സൈബര്‍സെല്‍ പരിശോധിച്ചിരുന്നു. ഇതില്‍ നിന്നാണ് ഷഹനാസിന്റെ ഭീകരബന്ധങ്ങളുടെ ചുരുളഴിയുന്നത്.

കഴിഞ്ഞ നവംബറിലാണ് തടിയന്റവിട നസീറിന്റെ സഹായി എന്നു വിശേഷിപ്പിക്കപ്പെടുന്ന പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശി ഷഹനാസിനെ എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നു നോര്‍ത്ത് പോലീസ് പിടികൂടുന്നത്. എട്ടു കത്തുകളും നസീറിനു കൈമാറാനായി കൊണ്ടുവന്ന 8,000 രൂപയും മൂന്നു മൊബൈല്‍ ഫോണുകളും രണ്ടു സിം കാര്‍ഡുകളും ഷഹനാസില്‍നിന്നു പിടിച്ചെടുത്തിരുന്നു.

ബംഗളൂരു സ്‌ഫോടനക്കേസില്‍ അഭിഭാഷകരുടെ പക്കല്‍ നിന്നു സാക്ഷികളുടെ വിവരങ്ങള്‍ ശേഖരിച്ച് തടിയന്റവിട നസീര്‍ നിര്‍ദേശിക്കുന്നവര്‍ക്കു കൈമാറിയതായി ഷഹനാസ് സമ്മതിച്ചിരുന്നു. കേസില്‍ വിചാരണ നേരിടുന്ന മറ്റൊരു പ്രതിയുടെ മകനുമൊത്താണു പലവട്ടം നസീറിനെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ സന്ദര്‍ശിച്ചതെന്നും ഷഹനാസ് നേരത്തെ മൊഴി നല്‍കിയിരുന്നു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ലെന്‍സ് ബുക്‌സ് പുസ്തക സഭ സംഘടിപ്പിച്ചു

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies